HOME
DETAILS

മൈനോരിറ്റി പരിശീലന കേന്ദ്രം മാറ്റുന്നതിനെതിരേ മാര്‍ച്ചും ധര്‍ണയും

  
backup
August 08, 2017 | 10:11 PM

%e0%b4%ae%e0%b5%88%e0%b4%a8%e0%b5%8b%e0%b4%b0%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6

ചെര്‍ക്കള: ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കു തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും പി.എസ്.സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കുള്ള പരിശീലനവും നല്‍കി വന്നിരുന്ന മൈനോരിറ്റി യൂത്ത് കോച്ചിങ് സെന്റര്‍ ചെര്‍ക്കളയില്‍ നിന്നു മാറ്റാന്‍ നീക്കം. ഭരണ സ്വാധീനം ഉപയോഗിച്ച് സി.പി.എം കേന്ദ്രത്തിലേക്കു മാറ്റാനാണ് നീക്കമെന്നാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെര്‍ക്കളയിലെ യൂത്ത് സെന്റര്‍ കേന്ദ്രത്തിലേക്കു മാര്‍ച്ച് നടത്തി.

ധര്‍ണ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി സി.ടി റിയാസ്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ബി.കെ അബ്ദുസമദ്, സി.ബി അബ്ദുല്ല ഹാജി, നാസര്‍ ചായിന്റടി, മൂസ ബി ചെര്‍ക്കള, പി.ഡി.എ റഹ്മാന്‍, പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് സാഹിന സലീം, ഹാരിസ് തായല്‍, ബി.കെ ബഷീര്‍, എം.എ മക്കാര്‍, ഒ.പി ഹനീഫ, എ അഹ്മദ് ഹാജി, ഹാജറ മുഹമ്മദ്, റഷീദ കാദര്‍, കെ സദാനന്ദന്‍, സി സലീം, ഷറഫുദ്ധീന്‍ ബേവിഞ്ച, സി.ബി ലത്തീഫ്, മുത്തലിബ് ബേര്‍ക്ക, അലി ചേരുര്‍, സലാം ബാലടുക്ക, ബി.എം.എ ഖാദര്‍ ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, ഷാനിഫ് നെല്ലിക്കട്ട സംസാരിച്ചു.
കാസര്‍കോട്: ന്യൂനപക്ഷ യൂത്ത് കോച്ചിങ് സെന്റര്‍ ചെര്‍ക്കളയില്‍ നിന്നു നീലേശരത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മുസ്‌ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ഭാരവാഹി യോഗം ആവശ്യപ്പെട്ടു. തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍ക്കുമെന്നും യോഗം മുന്നറിപ്പു നല്‍കി. പ്രസിഡന്റ് എ.എം കടവത്ത് അധ്യക്ഷനായി. കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, പി. അബ്ദുല്‍ റഹിമാന്‍ ഹാജി പട് ല എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  8 days ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  8 days ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  8 days ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  8 days ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  8 days ago
No Image

ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  8 days ago
No Image

ശൈഖ് ഹസീനക്കെതിരായ കേസിലെ വിധി ഇന്ന്;  അനുയായികള്‍ക്ക് വൈകാരികമായ സന്ദേശം നല്‍കി മുന്‍ പ്രധാനമന്ത്രി

International
  •  8 days ago
No Image

ജഡേജക്ക് പിന്നാലെ മറ്റൊരു ഇതിഹാസവും രാജസ്ഥാനിലേക്ക്; റോയൽസ് ഇനി ഡബിൾ സ്ട്രോങ്ങ്

Cricket
  •  8 days ago
No Image

ആർടിഎ ഫീസുകളിൽ 50 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്ന സമൂഹ മാധ്യമ പരസ്യങ്ങൾ വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

uae
  •  8 days ago

No Image

റോഡിലൂടെ ബൈക്കില്‍ മകനൊപ്പം പോകുന്നതിനിടെ കൂടിളകി 62കാരനെ തേനീച്ച കൂട്ടം ആക്രമിച്ചു;  890 ലേറെ കുത്തേറ്റ വയോദികന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് മർദനം; ഡോക്ടർ ചമഞ്ഞ് ശല്യം ചെയ്ത യുവാവും മർദിച്ച യുവതിയും അറസ്റ്റിൽ

crime
  •  8 days ago
No Image

കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ബ്രിട്ടാസിന് മലയാളത്തില്‍ 'മറുപടി' നല്‍കി അമിത് ഷാ; പ്രാദേശിക ഭാഷാ വിവാദത്തിനിടെയുള്ള പുതിയ തന്ത്രം കേരളത്തില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കേ 

National
  •  8 days ago
No Image

റോണാ ഇല്ലാതെ പോർച്ചുഗലിന് 9-1ന്റെ വമ്പൻ ജയം: 'ക്രിസ്റ്റ്യാനോക്ക് നൽകാൻ കഴിയാത്തത് മറ്റു താരങ്ങൾ ടീമിന് നൽകുന്നു ' – ബ്രൂണോ ഫെർണാണ്ടസിന്റെ തുറന്നുപറച്ചിൽ

Football
  •  8 days ago