HOME
DETAILS

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

  
Web Desk
December 02, 2024 | 5:58 AM

Hamas and Fatah Discuss Egypts Proposal to Reopen Rafah Border Crossing

റഫ അതിര്‍ത്തി ക്രോസിംഗ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ഈജിപ്ഷ്യന്‍ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ ഹമാസും ഫത്തബഹും. ഹമാസുമായി കെയ്‌റോയില്‍ ചര്‍ച്ച നടത്തുകയാണെന്ന് ഫലസ്തീന്‍ നാഷണല്‍ ലിബറേഷന്‍ മൂവ്‌മെന്റ് (ഫതഹ്) ഞായറാഴ്ച അറിയിച്ചു. ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാനും പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചു വരാനും തങ്ങള്‍ അങ്ങേഅറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗസ്സയേയും ഈജിപ്തിനേയും ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തി ക്രോസിങ്ങിന്റെ ഫലസ്തീനിലെ ഭാഗം ഇസ്‌റാഈല്‍ പിടിച്ചെടുത്തത് മുതല്‍ തങ്ങളുടെ ഭാഗം അടച്ചിട്ടിരിക്കുകയാണ് ഈജിപ്ത്. 

അതിനിടെ ഗസ്സയില്‍ ശക്തമായ ആക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ ഗസ്സയില്‍ ഇന്നലെ 15 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ നുസൈറത്ത് അഭയാര്‍ഥി ക്യാംപിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഇവിടെയുണ്ടായ ആക്രമണത്തില്‍ ആറു പേരും ഗസ്സ സിറ്റിയില്‍ വീടിനു നേരെ നടത്തിയ ആക്രമണത്തില്‍ മൂന്നു പേരും കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യുനിസില്‍ മിസൈല്‍ ടെന്റിനു മുകളില്‍ വീണ് രണ്ടു കുട്ടികളും മരിച്ചു. റഫയില്‍ നടത്തിയ ആക്രമണത്തില്‍ നാലുപേരും കൊല്ലപ്പെട്ടു.

വടക്കന്‍ ഗസ്സയില്‍ വീടിനു നേരെ കനത്ത ബോംബാക്രമണമാണ് നടത്തിയതെന്ന് താമസക്കാര്‍ പറയുന്നു. ജബാലിയ, ബൈത്ത് ലാഹിയ, ബൈത്ത് ഹനൗന്‍ എന്നിവിടങ്ങളിലാണ് കനത്ത ആക്രമണം നടന്നത്. വടക്കന്‍ ഗസ്സ കേന്ദ്രീകരിച്ചാണ് ഇസ്‌റാഈല്‍ വംശഹത്യ ശക്തിപ്പെടുത്തുന്നത്. ഇവിടെ ബഫര്‍സോണ്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ആളുകളെ കൊന്നൊടുക്കിയാണ് ഇതിന് ഇസ്‌റാഈല്‍ സേന വഴിയൊരുക്കുന്നത്.

കഴിഞ്ഞ ദിവസം അല്‍ അദ്‌നാന്‍ ആശുപത്രിയിലെ ഐ.സി.യു മേധാവിയെ ഇസ്‌റാഈല്‍ ഹമാസ് പ്രവര്‍ത്തകനെന്ന് ആരോപിച്ച് കൊലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ കാറിനു നേരെയാണ് ആക്രമണം നടത്തിയത്.

 

Hamas and Fatah have held discussions in Cairo regarding Egypt's proposal to reopen the Rafah border crossing. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണം; ഗവര്‍ണര്‍ക്കെതിരെ വ്യാപക പ്രതിഷേധം; വിജയ്ക്ക് പിന്തുണയുമായി ഡിഎംകെയും സിപിഐയും  

National
  •  10 days ago
No Image

യുപിയില്‍ യാത്രാ ബോട്ട് മുങ്ങി മൂന്നു പേര്‍ മരിച്ചു; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു 

National
  •  10 days ago
No Image

എം.എല്‍.എമാരെ കണ്ടു, നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും; മുഖ്യമന്ത്രി തീരുമാനം ഉടന്‍ എന്ന് അജയ് മാക്കന്‍

Kerala
  •  10 days ago
No Image

ഇടുക്കിയില്‍ കയ്യേറ്റം ആരോപിച്ച് ക്ഷേത്രവും ചര്‍ച്ചും പൊളിച്ചുമാറ്റി; നടപടി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 

Kerala
  •  10 days ago
No Image

ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ അസാം ഖലീല്‍ അല്‍ ഹയ്യ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

റൊണാൾഡോയ്ക്ക് ശേഷം ഹാരി കെയ്ൻ; തിരിച്ചടികൾക്കിടയിലും ചരിത്രനേട്ടവുമായി ബയേൺ താരം!

Football
  •  10 days ago
No Image

'മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട' നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍

Kerala
  •  10 days ago
No Image

'സഖാക്കൾക്ക് തുറന്നടിക്കാം'; പരാജയത്തിൽ അസാധാരണ പരിശോധനയുമായി സിപിഎം, നിലപാട് വ്യക്തമാക്കി എം.എ. ബേബി

Kerala
  •  10 days ago
No Image

എന്തുകൊണ്ട് അത് പെനാൽറ്റി ആയില്ല? ബയേണിന്റെ ഫൈനൽ മോഹങ്ങൾ തകർത്ത ആ ഹാൻഡ്‌ബോൾ വിവാദത്തിന് പിന്നിലെ ഐഎഫ്‌എബി നിയമം ഇതാണ്

Football
  •  10 days ago
No Image

ഇതിഹാസ നേട്ടം! ഒറ്റ സെഞ്ചുറിയിൽ ഐപിഎൽ റെക്കോർഡ് പുസ്തകം തിരുത്തി കുറിച്ച് യുവതാരം

Cricket
  •  10 days ago


No Image

ഒരു രോഗം വന്നാൽ കുടുംബം പട്ടിണിയിലാകും; പ്രസവത്തിനും, ഹൃദ്രോഗ ചികിത്സയ്ക്കും സർക്കാർ ആശുപത്രികളേക്കാൾ സ്വകാര്യ മേഖലയിൽ പത്തിരട്ടി ചെലവ്

National
  •  10 days ago
No Image

'മുഖ്യമന്ത്രി പദത്തിലേക്ക് സതീശന്‍ മാത്രം'; വി.ഡിക്ക് പിന്തുണയുമായി നടന്‍ സിദ്ദിഖ്, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

Kerala
  •  10 days ago
No Image

നായകനായും സച്ചിൻ 'മാസ്റ്റർ പീസ്'; ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത അപൂർവ്വ നേട്ടം

Cricket
  •  10 days ago
No Image

ബംഗാളില്‍ അധികാരത്തിലെത്തി ആദ്യദിനം തന്നെ 'പണി' തുടങ്ങി ബി.ജെ.പി; ബുള്‍ഡോസര്‍ രാജ്, ഇറച്ചിക്കടകള്‍ തകര്‍ത്തു, ബിരിയാണിക്കടകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടു, മുസ്‌ലിം പേരുകള്‍ മാറ്റി

National
  •  10 days ago