
'ഇതാണ് നമുക്ക് വേണ്ട ദുബൈ'; ദുബൈ എയര്‍പോട്ട് ഓഫീസറെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബൈ: കാരുണ്യത്തിന്റെ വാക്കുകളുമായി തങ്ങളെ ചേര്‍ത്തുനിര്‍ത്തിയ ഇമാറാത്തി എയര്‍പോട്ട് ഓഫീസറെക്കുറിച്ച് ജോര്‍ദാന്‍ കുടുംബത്തിലെ ഒരംഗം പറഞ്ഞ വാക്കുകാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ പങ്കിട്ട് എയര്‍പോട്ട് ഓഫീസറെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് സാക്ഷാല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ഇമാറാത്തി വിമാനത്താവള ഉദ്യോഗസ്ഥനും വൃദ്ധയായ ഒരു സ്ത്രീയും തമ്മിലുള്ള ശാന്തമായ നിമിഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.
'ഏത് രാജ്യത്താണ് ഇപ്പോഴും ആളുകള്‍ ഇങ്ങനെ പെരുമാറുന്നത്?' എന്ന് ഒരു റേഡിയോ അഭിമുഖത്തില്‍ ഒരു ജോര്‍ദാനിലെ പ്രവാസിയായ സ്ത്രീ ചോദിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അപ്രതീക്ഷിതമായി ഉണ്ടായ ആ കാരുണ്യത്തിന്റെ നിമിഷം ഓര്‍ത്തെടുക്കുമ്പോള്‍ അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. വിസ്മയവും കൃതജ്ഞതയും നിറഞ്ഞ ആ ചോദ്യം, ടെര്‍മിനല്‍ ഗേറ്റുകള്‍ക്കപ്പുറത്തേക്ക് വളരെ ദൂരെ പ്രതിധ്വനിക്കും.
تحية لمن يرسم ابتسامة .. أو يدخل فرحة على قلب مراجع أو مسافر ..
— HH Sheikh Mohammed (@HHShkMohd) April 13, 2025
هذه دبي التي نريد . https://t.co/L7oce51ze8
ഒരു സാധാരണ വിടപറച്ചിലാണ് നിശബ്ദമായ കാരുണ്യപ്രവൃത്തിയായി മാറിയത്.
'ഇതാണ് നമുക്ക് വേണ്ട ദുബൈ,' ഒരു പുഞ്ചിരി കൊണ്ടുവരുന്നവര്‍ക്ക്... അല്ലെങ്കില്‍ ഒരു യാത്രക്കാരന്റെയോ സന്ദര്‍ശകന്റെയോ ഹൃദയത്തില്‍ സന്തോഷം കൊണ്ടുവരുന്നവര്‍ക്ക് ഒരു സല്യൂട്ട്.' ഷെയ്ഖ് മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ടെര്‍മിനല്‍ 2ല്‍ വെച്ചായിരുന്നു ആ സംഭവം. യുഎഇയില്‍ കുറച്ചു കാലം താമസിച്ച ശേഷം, ഭര്‍ത്താവിന്റെ അമ്മയെ യാത്രയാക്കാന്‍ ഒരു ജോര്‍ദാനിയന്‍ പ്രവാസി കുടുംബം എത്തിയപ്പോഴാണ് സംഭവം നടന്നത്.
വിമാനത്താവളത്തിലൂടെയുള്ള യാത്ര സുഗമമാക്കാന്‍ അവര്‍ ഒരു വീല്‍ചെയര്‍ ഏര്‍പ്പാട് ചെയ്തു. അവര്‍ താല്‍ക്കാലിക വേര്‍പിരിയലിന്റെ ശാന്തമായ വേദന അനുഭവിക്കുകയായിരുന്നു അപ്പോള്‍. ഇമിഗ്രേഷന്‍ ഗേറ്റിനപ്പുറം അവര്‍ കണ്ടുമുട്ടുന്ന ഊഷ്മളതയും മനുഷ്യത്വവുമാണ് അവരില്‍ ആരും പ്രതീക്ഷിക്കാത്തത്.
വൃദ്ധയായ സ്ത്രീയെ വീല്‍ചെയറില്‍ കൊണ്ടുപോകുമ്പോള്‍, പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഡെസ്‌കിലെ അബ്ദുള്ള അല്‍ ബലൂഷി എന്ന ഇമാറാത്തി ജീവനക്കാരന്‍ താന്‍ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തി. അയാള്‍ വൃദ്ധയെ തടഞ്ഞു. അവരുടെ മകനെ അടുത്തേക്ക് ക്ഷണിച്ചു.
എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായ മകന്‍ അടുത്തേക്ക് വന്നു.
'അവര്‍ വളരെ നേരത്തെ പോകുകയാണോ?' അല്‍ ബലൂഷി സൗമ്യമായി ചോദിച്ചു. 'അവരെ എങ്ങനെയെങ്കിലും വിഷമിപ്പിച്ചോ? അവര്‍ക്ക് ഇഷ്ടപ്പെടാത്തതായി നമ്മള്‍ എന്തെങ്കിലും ചെയ്‌തോ?'
നാട്ടില്‍ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ഉണ്ടെന്നും ഒരു മാസത്തോളം താമസിച്ചുവെന്നും മകന്‍ മറുപടി നല്‍കി. എന്നാല്‍ അല്‍ ബലൂഷിയുടെ വാക്കുകള്‍ പൂര്‍ത്തിയായില്ല.
'ഒരു നിമിഷം ഞാന്‍ അവരെ തിരികെ കൊണ്ടുവരട്ടെ,'' അയാള്‍ പറഞ്ഞു. ''നീ ദൂരെ നിന്ന് വിട പറയുന്നത് ഞാന്‍ കണ്ടു. അത് പോരാ. അവര്‍ ഒരു ശരിയായ വിടവാങ്ങല്‍ അര്‍ഹിക്കുന്നു. നിങ്ങള്‍ ഉടന്‍ മടങ്ങിവരുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് അവരോട് പറയുക. ഏതെങ്കിലും വിധത്തില്‍ ഞങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍, ഞങ്ങളോട് ക്ഷമിക്കണമെന്നും പറയുക.''
പിന്നീട് റേഡിയോ അല്‍ അറേബ്യയ്ക്ക് നല്‍കിയ ഹൃദയംഗമമായ അഭിമുഖത്തില്‍ ആ സ്ത്രീയുടെ മരുമകള്‍ ഈ കഥ പങ്കുവെച്ചു. ഇവരാണ് ഈ കൂടിക്കാഴ്ച പുറംലോകത്തെ അറിയിച്ചത്.
'ലോകത്തിലെ ഏത് രാജ്യത്താണ് ഇതുപോലെ പെരുമാറുന്ന ആളുകളെ ഇപ്പോഴും കാണാന്‍ കഴിയുക?' അവള്‍ ചോദിച്ചു.
ഒരു സാധാരണ വിടവാങ്ങലിനെ കൂട്ടായ അഭിമാനത്തിന്റെയും മനുഷ്യത്വത്തിന്റെയും നിമിഷമാക്കി മാറ്റിയ അപൂര്‍വ പ്രവൃത്തിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അവളുടെ ശബ്ദം ഇടറി.
Sheikh Mohammed bin Rashid Al Maktoum praises a Dubai airport officer for exemplary service, highlighting the emirate's commitment to excellence and hospitality. Discover how this moment reflects Dubai's vision for a world-class experience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 2 days ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 2 days ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 2 days ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 2 days ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 2 days ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 2 days ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 2 days ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 2 days ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 2 days ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 2 days ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 2 days ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 2 days ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 2 days ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 2 days ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 2 days ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 2 days ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 2 days ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• 2 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 2 days ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 2 days ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 2 days ago