HOME
DETAILS

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

  
Web Desk
April 25, 2025 | 3:50 PM

India Suspends Indus Water Treaty No Water to Pakistan

ന്യൂഡൽഹി: 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി, സിന്ദു നദീജല കരാർ ഇന്ത്യ മരവിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ കർശനമായ നിലപാടും ഇത് നടപ്പിലാക്കാനുള്ള നടപടിയും ഉറപ്പായതായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള യോഗത്തിൽ തീരുമാനമായി. പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയുന്നതിനുള്ള പദ്ധതികൾക്കുള്ള നിർദേശം യോഗത്തിൽ എത്തിയിരുന്നു.

ജലവിഭവ മന്ത്രി സി.ആർ. പാട്ടിൽ പറഞ്ഞു, “പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുകാൻ പാടില്ലെന്ന് ഉറപ്പാക്കാൻ മൂന്ന് പ്രധാന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സിന്ധു നദിയിൽ നിന്നുള്ള വെള്ളം തടയുന്നതിനുംനദികള്‍ വഴി തിരിച്ചുവിടാനും, ചെളി നീക്കുന്നതിനും കരുതലുകൾ ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്."

ഇന്ത്യയുടെ ഈ നടപടി ലോക ബാങ്കിനെയും, കരാറിനായി മധ്യസ്ഥത വഹിച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളെ അറിയിക്കും. കരാറില്‍ പരാമര്‍ശിക്കുന്ന നദികളിലെ അണക്കെട്ടുകളിലെ ശേഷി കൂട്ടുന്നതിനുള്ള തീരുമാനങ്ങളും യോഗത്തിൽ നടന്നിട്ടുണ്ട്.

ഈ നടപടികൾക്ക് മുൻപേ, ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാനെ അറിയിച്ചിരുന്നു. എന്നാൽ, നദികളിലെ അണക്കെട്ടുകൾ ഉപയോഗിച്ച് വെള്ളം തടയുകയാണെങ്കിൽ, അതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്.അമിത് ഷായുടെ വസതിയിലായിരുന്നു യോഗം,  ജലവിഭവ മന്ത്രി സി.ആർ. പാട്ടിൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരും പങ്കെടുത്തു.

The Indian government has decided to suspend the Indus Water Treaty with Pakistan following the deadly Pulwama attack, which killed 26 people. At a meeting chaired by Home Minister Amit Shah, it was confirmed that India would not allow a single drop of water to flow to Pakistan. The government has outlined short, medium, and long-term plans to stop water flow and ensure that no water from the Indus River reaches Pakistan. The decision has been officially communicated to Pakistan, with strong reactions expected from the neighboring country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ പാനലുകൾ വഴി; യുഎഇയിലെ ആദ്യ 'നെറ്റ്-സീറോ' മസ്ജിദ് മസ്ദർ സിറ്റിയിൽ തുറന്നു

uae
  •  37 minutes ago
No Image

ആരോഗ്യമന്ത്രിയുടെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പൊലിസിന് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്

Kerala
  •  38 minutes ago
No Image

എന്തുകൊണ്ട് അടിക്കടി പിഴവുകൾ; മാനദണ്ഡങ്ങൾ അവഗണിക്കുന്നതുതന്നെ

Kerala
  •  an hour ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനെത്തിയ ഡോക്ടര്‍ക്ക് ദുരനുഭവം; പിജി ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് സൂപ്രണ്ടിന്റെ റിപോര്‍ട്ട്

Kerala
  •  2 hours ago
No Image

കള്ളവോട്ട്, വോട്ട് നീക്കൽ: ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ

Kerala
  •  2 hours ago
No Image

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ കടിയേറ്റു; പ്രതി പിടിയില്‍

Kerala
  •  2 hours ago
No Image

വോട്ടർപട്ടികയിൽ ഇടംനേടിയത് 2.23 ലക്ഷം പ്രവാസികൾ മാത്രം; 20 ലക്ഷം പേർ എവിടെ ?

Kerala
  •  2 hours ago
No Image

കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ പട്ടിക; 15 ലക്ഷത്തിനടുത്ത് വോട്ടര്‍മാരുടെ വ്യത്യാസം

Kerala
  •  2 hours ago
No Image

തൃപ്പൂണിത്തുറ സീറ്റിനായി യു.ഡി.എഫിൽ ചരടുവലി; മത്സരിക്കുന്നില്ലെന്ന് ബാബുവിന്റെ പ്രഖ്യാപനം

Kerala
  •  3 hours ago
No Image

തെര. വിജ്ഞാപനം അടുത്തമാസം രണ്ടാം വാരത്തോടെയെന്ന് സൂചന; കമ്മിഷണര്‍ ഉടൻ കേരളത്തിലെത്തും

Kerala
  •  3 hours ago