HOME
DETAILS

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

  
Web Desk
April 25, 2025 | 3:50 PM

India Suspends Indus Water Treaty No Water to Pakistan

ന്യൂഡൽഹി: 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി, സിന്ദു നദീജല കരാർ ഇന്ത്യ മരവിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ കർശനമായ നിലപാടും ഇത് നടപ്പിലാക്കാനുള്ള നടപടിയും ഉറപ്പായതായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള യോഗത്തിൽ തീരുമാനമായി. പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയുന്നതിനുള്ള പദ്ധതികൾക്കുള്ള നിർദേശം യോഗത്തിൽ എത്തിയിരുന്നു.

ജലവിഭവ മന്ത്രി സി.ആർ. പാട്ടിൽ പറഞ്ഞു, “പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുകാൻ പാടില്ലെന്ന് ഉറപ്പാക്കാൻ മൂന്ന് പ്രധാന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സിന്ധു നദിയിൽ നിന്നുള്ള വെള്ളം തടയുന്നതിനുംനദികള്‍ വഴി തിരിച്ചുവിടാനും, ചെളി നീക്കുന്നതിനും കരുതലുകൾ ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്."

ഇന്ത്യയുടെ ഈ നടപടി ലോക ബാങ്കിനെയും, കരാറിനായി മധ്യസ്ഥത വഹിച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളെ അറിയിക്കും. കരാറില്‍ പരാമര്‍ശിക്കുന്ന നദികളിലെ അണക്കെട്ടുകളിലെ ശേഷി കൂട്ടുന്നതിനുള്ള തീരുമാനങ്ങളും യോഗത്തിൽ നടന്നിട്ടുണ്ട്.

ഈ നടപടികൾക്ക് മുൻപേ, ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാനെ അറിയിച്ചിരുന്നു. എന്നാൽ, നദികളിലെ അണക്കെട്ടുകൾ ഉപയോഗിച്ച് വെള്ളം തടയുകയാണെങ്കിൽ, അതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്.അമിത് ഷായുടെ വസതിയിലായിരുന്നു യോഗം,  ജലവിഭവ മന്ത്രി സി.ആർ. പാട്ടിൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരും പങ്കെടുത്തു.

The Indian government has decided to suspend the Indus Water Treaty with Pakistan following the deadly Pulwama attack, which killed 26 people. At a meeting chaired by Home Minister Amit Shah, it was confirmed that India would not allow a single drop of water to flow to Pakistan. The government has outlined short, medium, and long-term plans to stop water flow and ensure that no water from the Indus River reaches Pakistan. The decision has been officially communicated to Pakistan, with strong reactions expected from the neighboring country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ-ടെറ്റ് നിർബന്ധമാക്കിയ വിധി: പുനഃപരിശോധനാ ഹരജിയുമായി കേരളം സുപ്രിം കോടതിയിൽ

Kerala
  •  10 days ago
No Image

യു.എസിന്റെ വെനിസ്വേലന്‍ അധിനിവേശം: രോഷവും ആശങ്കയും പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

International
  •  10 days ago
No Image

മൂവാറ്റുപുഴ കടാതി പള്ളിയിൽ പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്ക്

Kerala
  •  10 days ago
No Image

ആലത്തൂരിൽ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വധിക്കാനും ശ്രമിച്ച കേസ്; ബിജെപി പ്രവർത്തകൻ പിടിയിൽ

Kerala
  •  10 days ago
No Image

In Depth Story: സൊമാലി ലാൻഡിനെ അംഗീകരിച്ചതിന് പിന്നിൽ ഇസ്റാഈലിന് പല താല്പര്യങ്ങൾ; അതിനു അബ്രഹാം കരാറുമായി ബന്ധം ഉണ്ടോ?

International
  •  10 days ago
No Image

ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ടിടത്ത് പിഴ; കൊച്ചി പൊലിസിന് പറ്റിയ അബദ്ധം തിരുത്തി, യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ചു

Kerala
  •  10 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന; വിജ്ഞാപനം മാര്‍ച്ചില്‍

Kerala
  •  10 days ago
No Image

ഫാസ്‌ടാഗ് നടപടികളിൽ വൻ ഇളവ്: KYV തലവേദന ഇനിയില്ല; ഫെബ്രുവരി മുതൽ ഫാസ്‌ടാഗ് രീതി മാറുന്നു

National
  •  10 days ago
No Image

റെയിൽവേ ട്രാക്ക് ജോലികൾ: മധുര - തിരുവനന്തപുരം ഡിവിഷനുകളിൽ റൂട്ട് മാറ്റം; ഗുരുവായൂർ - ചെന്നൈ എക്‌സ്പ്രസ് കോട്ടയം വഴി സർവിസ് നടത്തും

Kerala
  •  10 days ago
No Image

ഇ സ്കൂട്ടർ റൈഡിങ് പെർമിറ്റ് ആപ്പ് സർവിസ് ഇപ്പോൾ എല്ലാ ഔദ്യോഗിക ചാനലുകളിലും

latest
  •  10 days ago