HOME
DETAILS

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

  
Web Desk
April 25, 2025 | 3:50 PM

India Suspends Indus Water Treaty No Water to Pakistan

ന്യൂഡൽഹി: 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി, സിന്ദു നദീജല കരാർ ഇന്ത്യ മരവിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ കർശനമായ നിലപാടും ഇത് നടപ്പിലാക്കാനുള്ള നടപടിയും ഉറപ്പായതായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള യോഗത്തിൽ തീരുമാനമായി. പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയുന്നതിനുള്ള പദ്ധതികൾക്കുള്ള നിർദേശം യോഗത്തിൽ എത്തിയിരുന്നു.

ജലവിഭവ മന്ത്രി സി.ആർ. പാട്ടിൽ പറഞ്ഞു, “പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുകാൻ പാടില്ലെന്ന് ഉറപ്പാക്കാൻ മൂന്ന് പ്രധാന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സിന്ധു നദിയിൽ നിന്നുള്ള വെള്ളം തടയുന്നതിനുംനദികള്‍ വഴി തിരിച്ചുവിടാനും, ചെളി നീക്കുന്നതിനും കരുതലുകൾ ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്."

ഇന്ത്യയുടെ ഈ നടപടി ലോക ബാങ്കിനെയും, കരാറിനായി മധ്യസ്ഥത വഹിച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളെ അറിയിക്കും. കരാറില്‍ പരാമര്‍ശിക്കുന്ന നദികളിലെ അണക്കെട്ടുകളിലെ ശേഷി കൂട്ടുന്നതിനുള്ള തീരുമാനങ്ങളും യോഗത്തിൽ നടന്നിട്ടുണ്ട്.

ഈ നടപടികൾക്ക് മുൻപേ, ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാനെ അറിയിച്ചിരുന്നു. എന്നാൽ, നദികളിലെ അണക്കെട്ടുകൾ ഉപയോഗിച്ച് വെള്ളം തടയുകയാണെങ്കിൽ, അതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്.അമിത് ഷായുടെ വസതിയിലായിരുന്നു യോഗം,  ജലവിഭവ മന്ത്രി സി.ആർ. പാട്ടിൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരും പങ്കെടുത്തു.

The Indian government has decided to suspend the Indus Water Treaty with Pakistan following the deadly Pulwama attack, which killed 26 people. At a meeting chaired by Home Minister Amit Shah, it was confirmed that India would not allow a single drop of water to flow to Pakistan. The government has outlined short, medium, and long-term plans to stop water flow and ensure that no water from the Indus River reaches Pakistan. The decision has been officially communicated to Pakistan, with strong reactions expected from the neighboring country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; വനം വകുപ്പിന്റെ സമഗ്ര അന്വേഷണം

Kerala
  •  15 days ago
No Image

ബഹിരാകാശ സഞ്ചാരിക്ക് കളിയിലെന്ത് കാര്യം?

Football
  •  15 days ago
No Image

രാമക്ഷേത്ര തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുംഭമേളയ്ക്ക് മുമ്പും വ്യാപക തട്ടിപ്പ്

crime
  •  15 days ago
No Image

രണ്ട് കാലല്ല, നാല് കാലുകളുള്ള കോഴി; പെരിയയിലെ പ്രകാശന്റെ കോഴിഫാമില്‍ ഒരു അപൂര്‍വ്വ ഇറച്ചിക്കോഴി കൗതുകമാകുന്നു

Kerala
  •  15 days ago
No Image

ബെഞ്ചിൽ നിന്നിറങ്ങി ചരിത്രത്തിലേക്ക്; കോംഗോയ്ക്കെതിരെ രണ്ട് അസിസ്റ്റുകളുമായി ആന്റണി ഗോർഡൻ ലോക റെക്കോർഡിലേക്ക്!

Football
  •  15 days ago
No Image

ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ അടച്ചില്ല; പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു, ജീവനക്കാര്‍ക്കെതിരെ കേസ്

Kerala
  •  15 days ago
No Image

2002 ന് ശേഷം ആദ്യം; ബോസ്നിയയെ വീഴ്ത്തി യുഎസ് പ്രീ ക്വാർട്ടറിൽ; പക്ഷേ സൂപ്പർ താരത്തിന് ചുവപ്പ് കാർഡ്!

Football
  •  15 days ago
No Image

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

Kerala
  •  15 days ago
No Image

ഓമശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  15 days ago
No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  15 days ago