HOME
DETAILS

ഇ -മൊബിലിറ്റി: ധനമന്ത്രിയുടെ വാദം പൊളിച്ച് ഫയലിന്റെ പകര്‍പ്പ് പുറത്ത്

  
backup
July 02, 2020 | 1:59 AM

%e0%b4%87-%e0%b4%ae%e0%b5%8a%e0%b4%ac%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af

 


തിരുവനന്തപുരം: ഇ -മൊബിലിറ്റി കരാര്‍ ഒപ്പിടുന്നതിനെ ധനവകുപ്പ് എതിര്‍ത്തിരുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം പൊളിക്കുന്ന ഫയലുകളുടെ പകര്‍പ്പ് പുറത്തായി.
ഇ -മൊബിലിറ്റി പദ്ധതിയില്‍ 4500 കോടി രൂപ മുടക്കി 3000 വൈദ്യുതി ബസുകള്‍ വാങ്ങാനുള്ള പദ്ധതി സ്വിസ് കമ്പനിയായ ഹെസ്സും പൊതുമേഖലാ സ്ഥാപനമായ കെ.ഇ.എല്ലും ചേര്‍ന്നുള്ള സംരംഭമെന്ന നിലയിലാണ് ധനവകുപ്പിന് മുന്നിലെത്തിയത്. അന്ന് വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ആ ഫയലുകളില്‍ പദ്ധതിയെ എതിര്‍ത്ത് എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംശയം പ്രകടിപ്പിച്ചുള്ള ചീഫ് സെക്രട്ടറിയുടെ പ്രതികരണവും കുറിപ്പിന്റെ ഭാഗമായി ഉണ്ട്.
സ്വിസ് കമ്പനിയായ ഹെസ്സിന് 51 ശതമാനം ഓഹരിയും പൊതു മേഘലാ സ്ഥാപനമായ കെ.എ.എല്ലിനു 49 ശതമാനം ഓഹരിയുമായുള്ള സംയുകത സംരംഭത്തെ എതിര്‍ത്തിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി പ്രതികരിച്ചിരുന്നു.
എന്നാല്‍ ഗതാഗത വകുപ്പില്‍ നിന്നു ഫയല്‍ ധനവകുപ്പിലെത്തിയപ്പോള്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയുമായ ടോം ജോസ് എതിര്‍ത്ത ഫയലിന്റെ പകര്‍പ്പുകളാണ് പുറത്തുവന്നത്. വൈദ്യുതി ബസുകള്‍ വാങ്ങാനുള്ള സാമ്പത്തിക ബാധ്യതയും വിദേശ കരാറായതിനാല്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും ചൂണ്ടി ക്കാട്ടിയാണ് ധനവകുപ്പ് സെക്രട്ടറി ഫയലില്‍ എതിര്‍പ്പു പ്രകടിപ്പിച്ചത്. കരാറിനെ എതിര്‍ത്തില്ലെന്ന ധനകാര്യ മന്ത്രിയുടെ വാദമാണ് ഇതിലൂടെ പൊളിയുന്നത്.
കരാറിനായി സ്വിസ് കമ്പനിയെ മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചെന്നും ധനവകുപ്പ് എതിര്‍ത്തതിനാലാണ് പദ്ധതി നടക്കാത്തതെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  7 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  7 days ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  7 days ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  7 days ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  7 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala
  •  7 days ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  7 days ago
No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  7 days ago
No Image

കൊൽക്കത്തക്കെതിരെ തകർപ്പൻ ബാറ്റിംഗ്, പിന്നാലെ എട്ടിന്റെ പണി; അഭിഷേക് ശർമയ്ക്ക് വൻ പിഴ, നടപടി അച്ചടക്കലംഘനത്തിന്

Cricket
  •  7 days ago