HOME
DETAILS

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

  
Web Desk
September 17, 2024 | 5:56 PM

Jamshedpurs injury kick for Goa

 ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്.കളിയുടെ 74-ാം മിനിറ്റ് വരെ 1-0ന് പിന്നിലായിരുന്ന ജംഷഡ്പൂർ ഹാവിയർ സിവേറിയോയുടെയും ജോർദാൻ മുറെയുടെയും ​ഗോളുകളിലൂടെയാണ് കളി ​ഗോവയുടെ കാലിൽ അവസാന നിമിഷം തട്ടിയെടുതത്ത്.

​ഗോവ മുന്നേറ്റ നിര അവസരം കിട്ടുമ്പോഴോക്കെ ജംഷഡ്പൂർ ​ഗോൾ മുഖം വിറപ്പിച്ചെങ്കിലും ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ സേവുകൾ തുടക്കം മുതൽ ജംഷഡ്പൂരിനെ മത്സരത്തിൽ പിടിച്ചു നിർത്തിയത്. എഫ്‌സി ഗോവ താരങ്ങളായ അർമാൻഡോ സാദികുവും കാൾ മക്‌ഹ്യൂവും രണ്ട് പകുതിയിലും ലോംഗ് റേഞ്ച് ശ്രമങ്ങളിലൂടെ ഗോമസിനെ പരീക്ഷിച്ചു. 

ഹാഫ്ടൈമിന്റെ എക്സ്ട്ര മിനിറ്റിന്റെ വിസിലിന് തൊട്ടുമുമ്പ്  മികച്ച മുന്നേറ്റത്തിലൂടെ സാദികു ആൽബിനോയുടെ ​ഗോൾ വലഭേദിച്ചത് . മിഡ്ഫീൽഡർ റൗളിൻ ബോർഗെസ് പന്ത് മുന്നോട്ട് നീട്ടി നൽക്കുകയും ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ സാദികുവിന് ഒരു കൂൾപാസ് നൽകുകയും ചെയ്തു. കിട്ടിയ അവസരം മുതലെടുത്ത സാദികു  പന്ത് ഗോമസിന്റെ വലയ്ക്കുള്ളിൽ നിറയോഴിച്ച് എഫ്‌സി ഗോവയ്ക്ക് ലീഡ് നൽകി.
 
എന്നിരുന്നാലും, കളി അവസാന അരമണിക്കൂറിലേക്ക് കടന്നപ്പോൾ ജംഷഡ്പൂർ എഫ്‌സി ആക്രമണ ഫുട്ബോളിലേക്ക് കടന്നതോടെ മത്സരം ചൂടേരിയ മുന്നേറ്റങ്ങളാൽ നിറഞ്ഞു. 18-യാർഡ് ബോക്‌സിനുള്ളിൽ ഒനെഇന്ത്യയിലൂടെ പെനാൽറ്റി നേടിയ ജംഷഡ്പൂർ അത്  സിവേരിയോയിലൂടെ ഗോളാക്കി മാറ്റി. എവേ മത്സരമായിരിന്നിട്ടും സമനില ​ഗോളിൽ ഒതുങ്ങി നിൽക്കാതെ ജംഷഡ്പൂർ നിരന്തര ആക്രമണങ്ങൾ തുടർന്നു കോണ്ടേയിരുന്നു, 

ജംഷഡ്പൂർ എഫ്‌സിയുടെ മൊബാഷിർ റഹ്‌മാൻ ഇടത് വശത്ത് കുതിച്ചുകൊണ്ടിരുന്ന മറേയ്‌ക്ക് തികച്ചും വെയ്റ്റഡ് ലോബ് നൽകിയതോടെ അത് ഒടുവിൽ ഫലം കണ്ടു. ബോക്‌സിന് പുറത്തേക്ക് നീങ്ങിയ മുറെ, ഡെഫ്റ്റ് ഫസ്റ്റ് ടച്ചിലൂടെ പന്ത് നിയന്ത്രിച്ചു. ഒരു പാസ് നൽക്കുന്നതിനുപകരം, അവൻ തൻ്റെ സഹജാവബോധത്തെ വിശ്വസിക്കുകയും അടുത്തുള്ള പോസ്റ്റിലേക്ക് ശക്തമായി നിറയോഴിക്കുകയും ചെയ്തു. തൊണ്ണൂറ്റിമൂന്നാം മിനിറ്റിൽ പന്ത് പോസ്റ്റിൽ നിന്നും വലയുടെ പിന്നിലേക്ക് വഴിമാറി, ജംഷഡ്പൂർ എഫ്‌സിക്ക് എവേ വിജയവും മൂന്ന് പോയിൻ്റും സ്വന്തം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ കൊലപ്പെടുത്തി; ശിരസ്സറ്റ മ‍ൃതദേഹം ചാക്കിലാക്കി പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റിൽ

National
  •  3 days ago
No Image

ബഹ്‌റൈനിൽ വാഹനാപകടം: 23 വയസ്സുകാരന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

bahrain
  •  3 days ago
No Image

ജോലിസ്ഥലത്തെ പരുക്കുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ തൊഴിലുടമകൾക്ക് കനത്ത പിഴ; പുതിയ നിയമവുമായി ഒമാൻ

oman
  •  3 days ago
No Image

കഴക്കൂട്ടത്ത് പൊലിസ് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപാനം; ആറ് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  3 days ago
No Image

അവസാന ഇസ്റാഈലി ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തു; ഗസ്സയിൽ വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്ക്; ആവശ്യങ്ങൾ ആവർത്തിച്ചു ഹമാസ്

International
  •  3 days ago
No Image

കൊച്ചി കഴിഞ്ഞാൽ കൂടുതൽ തീർത്ഥാടകർ കണ്ണൂർ വഴി; ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

Kerala
  •  3 days ago
No Image

വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് ആശങ്ക; SlR സമയപരിധി നീട്ടണമെന്ന് പ്രവാസി സംഘടനകൾ

Kuwait
  •  3 days ago
No Image

ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമാതിർത്തി ഉപയോ​ഗിക്കേണ്ട; അമേരിക്കയ്ക്ക് കനത്ത മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

ലൈംഗികാതിക്രമക്കേസുകൾ: അതിജീവിതരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തരുത്; ഡൽഹി പൊലിസ് കമ്മിഷണർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

National
  •  3 days ago
No Image

ഇസ്ലാമാബാദ് വിമാനത്താവള കരാറിൽ നിന്ന് യുഎഇ പിന്മാറിയതിന് പിന്നിലെ യഥാർത്ഥ കാരണമിത്

uae
  •  3 days ago