HOME
DETAILS

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

  
Web Desk
September 17, 2024 | 5:56 PM

Jamshedpurs injury kick for Goa

 ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്.കളിയുടെ 74-ാം മിനിറ്റ് വരെ 1-0ന് പിന്നിലായിരുന്ന ജംഷഡ്പൂർ ഹാവിയർ സിവേറിയോയുടെയും ജോർദാൻ മുറെയുടെയും ​ഗോളുകളിലൂടെയാണ് കളി ​ഗോവയുടെ കാലിൽ അവസാന നിമിഷം തട്ടിയെടുതത്ത്.

​ഗോവ മുന്നേറ്റ നിര അവസരം കിട്ടുമ്പോഴോക്കെ ജംഷഡ്പൂർ ​ഗോൾ മുഖം വിറപ്പിച്ചെങ്കിലും ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ സേവുകൾ തുടക്കം മുതൽ ജംഷഡ്പൂരിനെ മത്സരത്തിൽ പിടിച്ചു നിർത്തിയത്. എഫ്‌സി ഗോവ താരങ്ങളായ അർമാൻഡോ സാദികുവും കാൾ മക്‌ഹ്യൂവും രണ്ട് പകുതിയിലും ലോംഗ് റേഞ്ച് ശ്രമങ്ങളിലൂടെ ഗോമസിനെ പരീക്ഷിച്ചു. 

ഹാഫ്ടൈമിന്റെ എക്സ്ട്ര മിനിറ്റിന്റെ വിസിലിന് തൊട്ടുമുമ്പ്  മികച്ച മുന്നേറ്റത്തിലൂടെ സാദികു ആൽബിനോയുടെ ​ഗോൾ വലഭേദിച്ചത് . മിഡ്ഫീൽഡർ റൗളിൻ ബോർഗെസ് പന്ത് മുന്നോട്ട് നീട്ടി നൽക്കുകയും ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ സാദികുവിന് ഒരു കൂൾപാസ് നൽകുകയും ചെയ്തു. കിട്ടിയ അവസരം മുതലെടുത്ത സാദികു  പന്ത് ഗോമസിന്റെ വലയ്ക്കുള്ളിൽ നിറയോഴിച്ച് എഫ്‌സി ഗോവയ്ക്ക് ലീഡ് നൽകി.
 
എന്നിരുന്നാലും, കളി അവസാന അരമണിക്കൂറിലേക്ക് കടന്നപ്പോൾ ജംഷഡ്പൂർ എഫ്‌സി ആക്രമണ ഫുട്ബോളിലേക്ക് കടന്നതോടെ മത്സരം ചൂടേരിയ മുന്നേറ്റങ്ങളാൽ നിറഞ്ഞു. 18-യാർഡ് ബോക്‌സിനുള്ളിൽ ഒനെഇന്ത്യയിലൂടെ പെനാൽറ്റി നേടിയ ജംഷഡ്പൂർ അത്  സിവേരിയോയിലൂടെ ഗോളാക്കി മാറ്റി. എവേ മത്സരമായിരിന്നിട്ടും സമനില ​ഗോളിൽ ഒതുങ്ങി നിൽക്കാതെ ജംഷഡ്പൂർ നിരന്തര ആക്രമണങ്ങൾ തുടർന്നു കോണ്ടേയിരുന്നു, 

ജംഷഡ്പൂർ എഫ്‌സിയുടെ മൊബാഷിർ റഹ്‌മാൻ ഇടത് വശത്ത് കുതിച്ചുകൊണ്ടിരുന്ന മറേയ്‌ക്ക് തികച്ചും വെയ്റ്റഡ് ലോബ് നൽകിയതോടെ അത് ഒടുവിൽ ഫലം കണ്ടു. ബോക്‌സിന് പുറത്തേക്ക് നീങ്ങിയ മുറെ, ഡെഫ്റ്റ് ഫസ്റ്റ് ടച്ചിലൂടെ പന്ത് നിയന്ത്രിച്ചു. ഒരു പാസ് നൽക്കുന്നതിനുപകരം, അവൻ തൻ്റെ സഹജാവബോധത്തെ വിശ്വസിക്കുകയും അടുത്തുള്ള പോസ്റ്റിലേക്ക് ശക്തമായി നിറയോഴിക്കുകയും ചെയ്തു. തൊണ്ണൂറ്റിമൂന്നാം മിനിറ്റിൽ പന്ത് പോസ്റ്റിൽ നിന്നും വലയുടെ പിന്നിലേക്ക് വഴിമാറി, ജംഷഡ്പൂർ എഫ്‌സിക്ക് എവേ വിജയവും മൂന്ന് പോയിൻ്റും സ്വന്തം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ യുഡിഎഫിന് നേരിയ മുൻതൂക്കം, ബിജെപി പത്തുകടക്കുമെന്ന് ടുഡെയ്‌സ് ചാണക്യ സർവേ റിപ്പോർട്ട്

Kerala
  •  4 days ago
No Image

യുഎഇയിലെ വർക്ക് പെർമിറ്റ് അപേക്ഷകൾ ഇനി എഐ പരിശോധിക്കും; പുതിയ സംവിധാനം മെയ് മുതൽ

uae
  •  4 days ago
No Image

യുഎഇയിൽ തൊഴിലാളി താമസകേന്ദ്രങ്ങൾക്ക് പുതിയ നിയമം; സൗജന്യ വൈഫൈയും മികച്ച സൗകര്യങ്ങളും നിർബന്ധം

uae
  •  4 days ago
No Image

പിഞ്ചുകുഞ്ഞിന് കവചമായി പിതാവ്; ഓടുന്ന ട്രെയിനിനടിയിൽ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി

International
  •  4 days ago
No Image

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി: അധ്യാപകൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലേക്കുള്ള വിമാന സർവീസുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  4 days ago
No Image

"ഒരു മകനെ ഞങ്ങൾക്ക് നഷ്ടമായി, ഒരാളെയെങ്കിലും തിരിച്ചു കിട്ടണേ എന്നായിരുന്നു പ്രാർഥന," പാമ്പുകടിയേറ്റ പത്തു വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു

Kerala
  •  4 days ago
No Image

യുഎഇയിൽ ഐസിപിയുടെ ലോഗോയും പേരും ഉപയോഗിച്ച് വൻ തട്ടിപ്പ്; താമസക്കാർക്ക് ജാഗ്രതാനിർദ്ദേശവുമായി അധികൃതർ

uae
  •  4 days ago
No Image

ഇറാന്റെ ആണവ-മിസൈൽ ശേഷികൾ സംരക്ഷിക്കും; സ്വന്തം താവളം കാക്കാൻ ശേഷിയില്ലാത്തവർ ഗൾഫിന് കാവൽ നിൽക്കണ്ട; യുഎസിനെ പരിഹസിച്ച് മുജ്തബ ഖാംനഈ

International
  •  4 days ago
No Image

യുഎഇയിൽ വിനോദസഞ്ചാരികൾക്കായി 'ഇൻസ്റ്റന്റ് ബാങ്ക് അക്കൗണ്ട്' സേവനം; ഇനി മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട് തുറക്കാം

uae
  •  4 days ago