
വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ടൗൺഷിപ്പിലേക്കുള്ള ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി ജില്ലാ കളക്ടർ കൂടിക്കാഴ്ച നടത്തി. സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ പ്രകാരം വീടുനിർമാണത്തിന് 22 പേരിൽ നിന്ന് മാത്രമാണ് സമ്മതപത്രം ലഭിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം സ്വീകരിക്കാൻ ഒരാൾ മാത്രം തയ്യാറായി. ഭൂരിഭാഗം ദുരന്തബാധിതരും നിലവിലെ പാക്കേജ് അംഗീകരിക്കില്ലെന്ന നിലപാടിലാണ്.
പുനരധിവാസത്തിന് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ കണ്ടെത്തിയ 64 ഹെക്ടർ സ്ഥലത്ത് ടൗൺഷിപ്പ് നിർമ്മിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. ഇവിടെ 1000 ചതുരശ്ര അടിയുള്ള വീടുകൾ നൽകുകയോ അല്ലാത്തവർക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകുകയോ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വീടുകൾ നഷ്ടപ്പെട്ടവർക്കായി പുനരധിവാസ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കളക്ടർ നേരിട്ട് ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു.
300 രൂപ ദുരിതാശ്വാസ സഹായം നിലച്ചു പോയതിൽ പ്രതിഷേധം
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ ധനസഹായം ആദ്യ മൂന്ന് മാസം മാത്രം ലഭിച്ചു. കഴിഞ്ഞ നാലുമാസമായി ഈ സഹായം ലഭ്യമാകാത്തതോടെ ദുരിതബാധിതർ പ്രതിഷേധം അറിയിച്ചു. സമർപ്പിച്ച അപേക്ഷ പ്രകാരം ഈ സഹായം 9 മാസത്തേക്ക് നീട്ടാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും അതിനാവശ്യമായ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. വിഷയത്തിൽ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.
The Wayanad District Collector held discussions with 199 beneficiaries listed in the first phase of the landslide rehabilitation township project. Only 22 agreed to house construction as per government terms, and just one accepted the ₹15 lakh financial aid. Most beneficiaries opposed the current package.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഡൽഹിയെ കീഴടക്കി ഗുജറാത്ത് തലപ്പത്ത്
Cricket
• 2 days ago
വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 3 days ago
14കാരൻ കളത്തിൽ! സഞ്ജുവിന്റെ പകരക്കാരനായിറങ്ങി ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക്
Cricket
• 3 days ago
ബെംഗളൂരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കൂ': ഓട്ടോ ഡ്രൈവറും യുവാവും തമ്മിലുള്ള തർക്കം വിവാദം
National
• 3 days ago
ഇന്ത്യ-സഊദി സൗഹൃദത്തില്‍ പുതിയ നാഴികക്കല്ല്: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച സഊദിയിൽ
Saudi-arabia
• 3 days ago
ഹിന്ദി പേരുകൾ സ്‌കൂൾ പാഠപുസ്തകങ്ങൾക്ക്; എൻസിഇആർടി നടപടിയിൽ ശക്തമായ എതിർപ്പ്, കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി.ശിവൻകുട്ടി
Kerala
• 3 days ago
സഊദിയിൽ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച മലയാളിയെ വാഹനമിടിച്ചു; ദാരുണാന്ത്യം
Saudi-arabia
• 3 days ago
സഊദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ടു മരണം
Saudi-arabia
• 3 days ago
ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നവരെ ചികിത്സിക്കാൻ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് പിണറായി വിജയൻ
Kerala
• 3 days ago
സഞ്ജുവിന്റെ ഐതിഹാസിക റെക്കോർഡും തകർന്നു; ഡബിൾ സെഞ്ച്വറിയടിച്ച് ഒന്നാമനായി രാഹുൽ
Cricket
• 3 days ago
വീട്ടിലെപ്പോഴും സംഘര്‍ഷം; സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റി കൗമാരക്കാരി, കുടുംബവുമായി വീണ്ടും ഒന്നിപ്പിച്ച് ദുബൈ പൊലിസ്
uae
• 3 days ago
ഏത് ഷാ വന്നാലും തമിഴ്നാട് ഭരിക്കാനാവില്ല; ബിജെപിയെ കടന്നാക്രമിച്ച് എംകെ സ്റ്റാലിന്
National
• 3 days ago
ഖത്തറില്‍ വൈറലായി ഒരു തൃശൂര്‍ ഗ്രാമം
qatar
• 3 days ago
പ്രവാസികള്‍ക്ക് തിരിച്ചടി, ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണ നിരക്ക് വര്‍ധിപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 3 days ago
അറിയാതെ അധികമായി വായ്പയില്‍ തിരിച്ചടച്ചത് 3,38,000 ദിര്‍ഹം; ഒടുവില്‍ ഉപഭോക്താവിന് തുക തിരിച്ചു നല്കാന് ഉത്തരവിട്ട് ഫുജൈറ കോടതി
uae
• 3 days ago
മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 3 days ago
ഡ്രൈവറില്ലാതെ പിന്നോട്ടോടിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
Kerala
• 3 days ago
ദുബൈയില്‍ സ്മാര്‍ട്ട് ഗേറ്റ് സൗകര്യത്തോടെ പാസ്പോര്‍ട്ട് പരിശോധന ഇനി വേഗത്തില്‍; ആര്‍ക്കെല്ലാം ഉപയോഗിക്കാമെന്നറിയാം?
uae
• 3 days ago
ഒമാനില്‍ ആദ്യമായി കരിമൂര്‍ഖനെ കണ്ടെത്തി; കണ്ടെത്തിയത് ദോഫാര്‍ ഗവര്‍ണറേറ്റില്‍
oman
• 3 days ago
മയക്ക് മരുന്ന് കേസ്; നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
Kerala
• 3 days ago
ഖത്തറിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ അവസരം; പ്രവാസികള്‍ക്കും അധ്യാപകരാകാം
qatar
• 3 days ago