HOME
DETAILS

തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം; കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘം മക്കയിലെത്തി

  
backup
March 12, 2017 | 8:26 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b8-%e0%b4%b8%e0%b5%97

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹബൂബ് അലി കൈസറും, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറും മക്കയിലെത്തി. മക്ക,മിന, അറഫ, മുസ്ദലിഫ, മദീന തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനാണ് സംഘം പുണ്യകേന്ദ്രങ്ങളിലെത്തിയത്.
തീര്‍ഥാടകര്‍ക്ക് ഭക്ഷണം, താമസം എന്നിവക്ക് കഴിഞ്ഞ വര്‍ഷം ഈടാക്കിയ തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. മിനയിലെ ടെന്റുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചും മദീനയിലേക്കുളള ബസ് സൗകര്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുമാണ് പ്രധാനമായും ചര്‍ച്ച. കഴിഞ്ഞ വര്‍ഷം മദീന യാത്രക്ക് ഒരുക്കിയ ബസുകളില്‍ മതിയായ സൗകര്യമില്ലെന്ന് തീര്‍ഥാടകര്‍ പരാതിപ്പെട്ടിരുന്നു.
മക്കക്ക് സമീപം ഗ്രീന്‍,അസീസിയ്യ എന്നീ രണ്ടുകാറ്റഗറിയിലാണ് തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷവും സൗകര്യമൊരുക്കുന്നത്. ഇവിടങ്ങളിലെ കെട്ടിടങ്ങളും പരിശോധിച്ചുവരികയാണ്. കെട്ടിടങ്ങള്‍ ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റി പരിശോധിച്ചതിന് ശേഷമാണ് തിട്ടപ്പെടുത്തുക. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് ചിലവ് കൂടം. ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്കും താമസ സൗകര്യമൊരുക്കുന്നത് അസീസിയ്യ കാറ്റഗറിയിലാണ്. ഈ വര്‍ഷം ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിച്ചതിനാല്‍ കൂടുതല്‍ താമസ സൗകര്യവും കണ്ടെത്തേണ്ടതുണ്ട്.
1,70,000 ഹജ്ജ് സീറ്റുകളാണ് ഈ വര്‍ഷം ഇന്ത്യക്ക് ലഭിച്ചത്. ഇതില്‍ 1,25,000 സീറ്റുകള്‍ ഹജ്ജ് കമ്മിറ്റികള്‍ക്കും, 45,000 സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമാണ് നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എഐ വിപ്ലവം: 6 മാസത്തിൽ സ്മാർട്ട് ഗേറ്റുകൾ കടന്നത് 9.4 ദശലക്ഷം യാത്രക്കാർ; ഇമിഗ്രേഷൻ ക്ലിയറൻസ് വെറും 3.4 സെക്കൻഡിൽ

uae
  •  3 days ago
No Image

ശ്രീലങ്കൻ ജയിലിൽ മയക്കുമരുന്ന് മാഫിയകൾ തമ്മിൽ ഏറ്റുമുട്ടൽ, 25 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരുക്ക്; പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിൽ

International
  •  3 days ago
No Image

ഇനി ഹാലണ്ട് യുഗം! ഫുട്ബോൾ ലോകത്ത് ഇന്നേവരെ ആരും കുറിക്കാത്ത മഹാവിസ്മയ റെക്കോർഡുമായി നോർവീജിയൻ താരം

Football
  •  3 days ago
No Image

സുഹാറില്‍ ഉപയോഗിച്ച വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം; ഒരാള്‍ക്ക് പരിക്ക്

oman
  •  3 days ago
No Image

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

ചരിത്രം തിരുത്തിയെഴുതി സൂപ്പർ താരങ്ങൾ! 96 വർഷത്തെ ചരിത്രത്തിലെ അഭൂതപൂർവമായ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നു

Football
  •  3 days ago
No Image

സഊദിയിൽ കാർ അപകടത്തിൽപ്പെട്ട് ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം

Saudi-arabia
  •  3 days ago
No Image

പെട്രോളിന് പിന്നാലെ ഡീസലിലും ബ്ലെന്‍ഡ് വരുന്നു: കേന്ദ്രത്തിന്റെ ഇന്ധനയത്തിലെ മാസ്റ്റര്‍ പ്ലാന്‍

Kerala
  •  3 days ago
No Image

യാസ് ദ്വീപിൽ ഇനി 'ടിക്കറ്റ്ലെസ്സ്' പാർക്കിംഗ്; മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പുതിയ ഡിജിറ്റൽ സംവിധാനം വരുന്നു

uae
  •  3 days ago
No Image

1966-ന് ശേഷം ഇതാദ്യം! 60 വർഷത്തെ ലോകകപ്പ് ചരിത്രം അപൂർവ നേട്ടത്തോടെ തിരുത്തിയെഴുതി ഹാരി കെയ്ൻ

Football
  •  3 days ago