HOME
DETAILS

റാമോസിനെതിരേ നടപടിയുണ്ടാകില്ല; യുവേഫ

  
backup
May 29, 2018 | 8:23 PM

%e0%b4%b1%e0%b4%be%e0%b4%ae%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f

കീവ്: ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ലോറിയസ് കാര്യസിനെ കൈകൊണ്ടിടിച്ചതിന് റാമോസിനെതിരേ നടപടിയുണ്ടാകില്ലെന്ന് യുവേഫ അറിയിച്ചു. കളി പുരോഗമിക്കുന്നതിനിടെ റഫറി കാണാതെയായിരുന്നു റാമോസിന്റെ ഫൗള്‍.
കളിക്കിടെ റഫറി കാണാത്ത ഫൗളുകള്‍ വിഡിയോ പരിശോധിച്ച് റഫറിമാര്‍ നടപടിയെടുക്കാറുണ്ട്. വളരെ മോശമായ രീതിയിലുള്ള ഫൗളുകള്‍ക്കാണ് ഇത്തരത്തില്‍ കളി കഴിഞ്ഞ ശേഷം വിഡിയോ പരിശോധിച്ച് നടപടിയെടുക്കാറുള്ളത്. സലാഹിനെ ഫൗള്‍ ചെയ്തതോടെയാണ് കീപ്പറെയും റാമോസ് ഫൗള്‍ ചെയ്‌തെന്ന ആരോപണം ഉയര്‍ന്നത്. വിഡിയോ പരിശോധിച്ച യുവേഫ ഇക്കാര്യത്തില്‍ നടപടിയൊന്നുമില്ലെന്ന് വ്യക്തമാക്കി. അതേസമയം സലാഹിനെ ഫൗള്‍ ചെയ്തതിന് ഇപ്പോഴും പ്രതിഷേധം അടങ്ങിയിട്ടില്ല.
റാമോസിനെതിരേ നടപടി
ആവശ്യപ്പെട്ട് മൂന്നര ലക്ഷം
പേര്‍ ഒപ്പിട്ട ഹരജി
ലണ്ടന്‍: റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൂന്നര ലക്ഷം പേര്‍ ഒപ്പിട്ട ഹരജി ഫിഫക്കും യുവേഫക്കും സമര്‍പ്പിച്ചു. ചെയ്ഞ്ച്.ഓര്‍ഗ് എന്ന വെബ്‌സൈറ്റ് വഴിയാണ് ഒപ്പ് ശേഖരണം നടത്തിയത്. ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിനെ മനപ്പൂര്‍വമാണ് റാമോസ് പരുക്കേല്‍പിച്ചത് എന്നാരോപിച്ചാണ് അധികൃതര്‍ക്ക് ഹരജി കൈമാറിയത്. റാമോസിന്റെ ഫൗളില്‍ ആദ്യ പകുതിയില്‍ തന്നെ താരം പരുക്കേറ്റതിനെ തുടര്‍ന്ന് പുറത്ത് പോയിരുന്നു. മത്സര ശേഷം റാമോസ് ട്വിറ്ററിലൂടെ സലാഹിനോട് മാപ്പു പറഞ്ഞിരുന്നെങ്കിലും കനത്ത പ്രതിഷേധമായിരുന്നു ഫുട്‌ബോള്‍ ലോകത്ത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  2 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  2 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  2 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  2 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  2 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  2 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  2 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  2 days ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  2 days ago