HOME
DETAILS

ബൈക്ക് യാത്രികന് എസ്.ഐയുടെയും ഡ്രൈവറുടെയും ക്രൂര മര്‍ദനം

  
Web Desk
July 09 2016 | 07:07 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90%e0%b4%af%e0%b5%81


കണ്ണൂര്‍: റോഡരികില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ എസ്.ഐയും പൊലിസ് ഡ്രൈവറും ക്രൂരമായി തല്ലിച്ചതച്ചു. ബുധനാഴ്ച രാത്രി പരിയാരം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊളപ്രക്കടുത്തെ വിളയങ്കോടാണ് സംഭവം. പിലാത്തറിയിലെ ചുമട്ടുതൊഴിലാളി ജസ്റ്റിന്‍ ജോസഫിനാ(28)ണ് മര്‍ദനമേറ്റത്. ദേഹമാസകലം പരുക്കേറ്റ ഇയാള്‍ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവദിവസം രാത്രി സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവെ എട്ടരയോടെ റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ പരിയാരം എസ്.ഐ മനോജ് ജസ്റ്റിനെ പൊലിസ് വാഹനം കണ്ടില്ലേയെന്നു ചോദിച്ചു കരണത്തടിക്കുകയും ജീപ്പിലേക്ക് മര്‍ദിച്ചവശനാക്കി കയറ്റുകയും ചെയ്തു. ജീപ്പോടിച്ചിരുന്ന ഡ്രൈവര്‍ വിനീഷും മര്‍ദനിച്ചു. ഇയാളും എസ്.ഐയും ജീപ്പിലിട്ടും തന്നെ തല്ലിയതായി ജസ്റ്റിന്‍ പറയുന്നു. ഇതിനു ശേഷം സ്‌റ്റേഷനില്‍ കൊണ്ടുപോയപ്പോള്‍ എസ്.ഐയും മറ്റു പൊലിസുകാരും മര്‍ദനത്തില്‍ പങ്കുചേര്‍ന്നു. ജസ്റ്റിന്റെ നാഭിയില്‍ എസ്.ഐ മുട്ടുകൊണ്ടിടിച്ചു. ബന്ധുക്കള്‍ അന്വേഷിച്ചെത്തിയതിനെ തുടര്‍ന്ന് പൊലിസ് പിന്നീട് ഇയാളെ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് വിളയങ്കോട്ടെ പ്രദേശവാസികള്‍ ഇന്നലെ പൊലിസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. എന്നാല്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ ജസ്റ്റിനെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും പരിയാരം എസ്.ഐ മനോജ് വ്യക്തമാക്കി. അക്രമം നടത്തിയ എസ്.ഐക്കും മറ്റു പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിന്‍ സി.ഐയ്ക്കു പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  15 hours ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  15 hours ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  16 hours ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  16 hours ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  16 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  16 hours ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  17 hours ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  17 hours ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  17 hours ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  17 hours ago