HOME
DETAILS

വന്‍തോതില്‍ ജനമിറങ്ങി വിധിയെഴുതുന്നത് ആദ്യമല്ല

  
Web Desk
April 23 2019 | 21:04 PM

%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8b%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%ae%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%b5%e0%b4%bf



തിരുവനന്തപുരം: കേരളത്തില്‍ ജനം കൂട്ടത്തോടെ ഇറങ്ങി വോട്ടിലൂടെ വിധിയെഴുതുന്നത് ഇതാദ്യമല്ല. 1977ല്‍ അടിയന്തരാവസ്ഥയ്‌ക്കൊടുവിലും മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ഷാബാനു കേസും ചര്‍ച്ച ചെയ്ത 1989ലും കനത്ത പോളിങ്ങാണ് സംസ്ഥാനത്തു നടന്നത്.


1957ല്‍ 66.05 ശതമാനമായിരുന്നു. 1962ലേക്ക് കടന്നപ്പോള്‍ അത് 70.55 ശതമാനമായി ഉയര്‍ന്നു. 1967ല്‍ 75.64 ശതമാനമായി പോളിങ് ഉയര്‍ന്നെങ്കിലും 1971ല്‍ അത് കുത്തനെ കുറഞ്ഞ് 64.53 ശതമാനമായി. പിന്നീട് കൂടിയത് 1977ലാണ്. അടിയന്തരാവസ്ഥയെ കടലില്‍ തള്ളും എന്ന ഇടതുമുന്നണിയുടെ മുദ്രാവാക്യവും അക്രമരാഷ്ട്രീയം കടലില്‍ തള്ളുമെന്ന യു.ഡി.എഫിന്റെ പ്രചാരണവും ശക്തമായപ്പോള്‍ ജനമിറങ്ങി വോട്ട് ചെയ്തു. 79.2 ശതമാനമായിരുന്നു പോളിങ്.


എന്നാല്‍ 1980ല്‍ വീണ്ടും കുറഞ്ഞു. 62.16 ശതമാനമായിരുന്നു പോളിങ്. 1989ല്‍ 79.3 ശതമാനമായി പോളിങ് ഉയര്‍ന്നു. പിന്നീടിങ്ങോട്ട് 70 ശതമാനത്തിനു താഴെ വന്നില്ല. 1991ല്‍ 73.32 ശതമാനവും 1996ല്‍ 71.11 ശതമാനവും 1998ല്‍ 70.66 ശതമാനവും 1999ല്‍ 70.19 ശതമാനവും 2004ല്‍ 71.45 ശതമാനവും 2009ല്‍ 73.38 ശതമാനവും 2014ല്‍ 73.94 ശതമാനവും വോട്ടുകളാണ് പോള്‍ ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  22 minutes ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  31 minutes ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  34 minutes ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 674 പേര്‍; 32 പേര്‍ ഹൈയസ്റ്റ് റിസ്‌ക് കാറ്റഗറിയില്‍ തുടരുന്നു

Kerala
  •  42 minutes ago
No Image

ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു

uae
  •  an hour ago
No Image

മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്

International
  •  an hour ago
No Image

കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  an hour ago
No Image

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി 

Kerala
  •  2 hours ago
No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  2 hours ago