HOME
DETAILS

10 സുപ്രിംകോടതി സിറ്റിങ് ജഡ്ജിമാര്‍ കോളജ്‌മേറ്റുകള്‍

  
backup
September 20, 2019 | 7:10 PM

10-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%9c

 


ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ പുതിയ ജഡ്ജിമാരായി രവീന്ദ്ര ഭട്ടും റിഷികേശ് റോയിയും കൂടിയെത്തിയതോടെ സുപ്രിംകോടതിയിലെ ആകെയുള്ള 34 സിറ്റിങ് ജഡ്ജിമാരില്‍ ഡല്‍ഹി സര്‍വകലാശാല കോളജ് മേറ്റുകളുടെ എണ്ണം പത്തായി.
ഇതില്‍ നാലുപേരാകട്ടെ ക്ലാസ്‌മേറ്റുകളാണ്. രവീന്ദ്ര ഭട്ടിനെയും റിഷികേശ് റോയിയെയും കൂടാതെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ഫാലി എസ്. നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, കെ.കെ കൗള്‍, നവീന്‍ സിന്‍ഹ, ദീപക് ഗുപ്ത, ഇന്ദുമല്‍ഹോത്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ഡല്‍ഹി സര്‍വകലാശാല ലോ സെന്ററില്‍നിന്ന് ബിരുദമെടുത്തവര്‍.
ചന്ദ്രചൂഡ്, എസ്.കെ കൗള്‍, രവിന്ദ്രഭട്ട്, റിഷികേശ് റോയ് എന്നിവര്‍ ഇതില്‍ ക്ലാസ്‌മേറ്റുകളായിട്ടുണ്ട്. ഇവര്‍ നാലു പേരും ഡല്‍ഹി സര്‍വകലാശാല കാംപസ് ലോ സെന്ററിലെ 1982 ബാച്ച് ബിരുദധാരികളാണ്. ചീഫ് ജസ്റ്റിസ് ഗൊഗോയ്, നരിമാന്‍, ദീപക് ഗുപ്ത എന്നിവര്‍ 1978ലാണ് ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്നത്. നവീന്‍ സിന്‍ഹ 1979ലും പഠനം പൂര്‍ത്തിയാക്കി.
ഇന്ദു മല്‍ഹോത്രയും സഞ്ജീവ് ഖന്നയും ബിരുദം നേടുന്നത് 1983ലാണ്.
മുന്‍ സുപ്രിംകോടതി ജഡ്ജിമാരായ മദന്‍ ബി. ലോക്കൂറും എ.കെ സിക്‌റിയും ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവരായിരുന്നു.
എല്ലാവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പഠനത്തിനായി ഡല്‍ഹിയിലെത്തുകയും ഇവിടെ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കുകയും ചെയ്തവരാണ്. 1924ലാണ് ഡല്‍ഹി സര്‍വകലാശാലയില്‍ ലോ ഫാക്കല്‍റ്റി തുടങ്ങുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  6 days ago
No Image

'ഇഡി പരിശോധന മുൻകൂട്ടി അറിയിച്ചിട്ടില്ല, അക്രമികൾ എവിടെ ഒളിച്ചാലും പിടികൂടും': കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  6 days ago
No Image

2030 ഫിഫ ലോകകപ്പിൽ അച്ഛനും മകനും ഒരേ ടീമിൽ; റൊണാൾഡോയുടെ കരിയറിന് ഇതിലും വലിയൊരു അന്ത്യം സ്വപ്നങ്ങളിൽ മാത്രം! ആരാധകർ സ്വപ്നം കാണുന്ന നിമിഷം

Football
  •  6 days ago
No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  6 days ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  6 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  6 days ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  6 days ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  6 days ago
No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  6 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ കീഴടങ്ങി

Kerala
  •  6 days ago