HOME
DETAILS

ഡല്‍ഹി സിഗ്നേച്ചര്‍ പാലത്തില്‍ വീണ്ടും ബൈക്ക് അപകടം: രണ്ട് ദിവസത്തിനിടെ മൂന്ന് മരണം

  
backup
November 24, 2018 | 11:14 AM

biker-killed-on-delhis-signature-bridge-third-death-in-2-days

ന്യൂഡല്‍ഹി: സിഗ്നേച്ചര്‍ പാലത്തിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ കൊല്ലപ്പെട്ടു. ഗാസിയാബാദ് സ്വദേശിയായ ശങ്കര്‍(24)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരനായ 17കാരന്‍ ദീപക്കിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 8.20 ഓടെയാണ് അപകടം നടന്നത്. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും ശങ്കറിന് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ഡിവൈഡറില്‍ ഇടിക്കും മുമ്പ് ശങ്കറിന്റെ ഹെല്‍മെറ്റ് ഊരി തെറിച്ചതായി ദീപക് പൊലിസിനോട് പറഞ്ഞു.

വെള്ളിയാഴ്ച്ച പാലത്തിലുണ്ടായഅപകടത്തില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു.

യമുന നദിക്ക് കുറകെ നിര്‍മിച്ച സിഗ്‌നേച്ചര്‍ പാലം നവംബര്‍ നാലിനാണ് വാഹനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഡല്‍ഹിയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളേയും വടക്കന്‍ ഭാഗങ്ങളേയും തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാചക വൈദ്യത്തെ പരിചയപ്പെടുത്തി പ്രൊഫറ്റിക് ഹോസ്പിറ്റൽ

Kerala
  •  2 days ago
No Image

അല്‍ബിര്‍ സ്‌കൂള്‍സ് ദശവാര്‍ഷിക സുവനീര്‍ പ്രകാശനം

Kerala
  •  2 days ago
No Image

കുട്ടികൾ സമസ്തയെ അറിയും, എ.ഐ ഇന്ററാക്ടീവ് മാഗസിനിലൂടെ

Kerala
  •  2 days ago
No Image

ഇത് ടെസ്‌ല ടവര്‍ മാജിക്; വൈദ്യുതി കൈമാറാം വായുവിലും

Kerala
  •  2 days ago
No Image

പോഷക സംഘടനകൾ സമസ്തയുടെ തീരുമാനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കണം: ജിഫ്‌രി തങ്ങൾ

Kerala
  •  2 days ago
No Image

നൂതന കർമപദ്ധതികൾ സമർപ്പിച്ച് സമസ്തയുടെ പോഷക സംഘടനകൾ; ലക്ഷ്യം,പുതു ചുവട്

Kerala
  •  2 days ago
No Image

ആള്‍ക്കൂട്ട കൊലപാതകങ്ങൾക്ക് എതിരേ പ്രത്യേക നിയമം വേണം

Kerala
  •  2 days ago
No Image

വ്യാജ ത്വരീഖത്തുകളില്‍ നിന്ന് വിട്ടുനിൽക്കണം

Kerala
  •  2 days ago
No Image

ത്രഡ് ആർട്ടിൽ വിസ്മയം തീർത്ത് വിദ്യാർഥികൾ

Kerala
  •  2 days ago
No Image

വരക്കലോരുടെ സ്മരണയിൽ ആത്മീയതയിലലിഞ്ഞ്...

Kerala
  •  2 days ago