HOME
DETAILS

പുന്നാട് ശോഭായാത്രയില്‍ പങ്കെടുത്തു മടങ്ങവേ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

  
backup
August 24, 2016 | 7:51 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b6%e0%b5%8b%e0%b4%ad%e0%b4%be%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ഇരിട്ടി: പുന്നാട് ശോഭായാത്രയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബാലികയെയും സ്ത്രീയെയും തെരുവുനായ കടിച്ച് പരുക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. മീത്തലെപുന്നാട് താവിലാകുറ്റി സ്വദേശി മണിയങ്ങാടത്ത് പത്മാക്ഷി അമ്മ(75), മീത്തലെ പുന്നാട് എന്‍ നാരായണന്റെ മകള്‍ നയന(8) എന്നിവരെയാണ് തെരുവുനായ കടിച്ചത്. ഇരുവരെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും കടിച്ച് പരുക്കേല്‍പ്പിച്ച പട്ടി നിരവധി മറ്റു പട്ടികളെയും പൂച്ചകളെയും കടിച്ചിട്ടുണ്ട്. തുടര്‍ന്ന് പുന്നാട് ടൗണില്‍ വച്ച് തെരുവുനായ്ക്കളുമായി കടിപിടി കൂടുമ്പോള്‍ വണ്ടിയിടിച്ച് ചത്തു. കടിച്ചത് പേയിളകിയ തെരുവുനായയാണോയെന്ന സംശയമുള്ളതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം ഡി.എൻ.എ ഉപയോഗിച്ച് 'സൂപ്പർ വംശം' സൃഷ്ടിക്കാൻ എപ്സ്റ്റീൻ ശ്രമിച്ചു

International
  •  a day ago
No Image

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: ഒരാള്‍ കൂടി  അറസ്റ്റില്‍ 

Kerala
  •  a day ago
No Image

സുകൃത സാന്നിധ്യമായി കുമ്പോൽ തങ്ങൾ

Kerala
  •  a day ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം: മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളിയെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കേരളത്തിന് ദാനം കിട്ടിയ ഭൂമി അനാഥം; വാരണാസിയിലും തെങ്കാശിയിലും കൈയേറ്റം

Kerala
  •  a day ago
No Image

മുസഫർ നഗർ കലാപം; 23 പ്രതികളെ വെറുതെവിട്ടു

National
  •  a day ago
No Image

ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കുക; വിസ, റെസിഡൻസി ഇടപാടുകളിൽ ജാഗ്രതാ നിർദ്ദേശവുമായി ജി.ഡി.ആർ.എഫ്.എ ദുബൈ

uae
  •  a day ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത മുന്നേറും

Kerala
  •  a day ago
No Image

ചരിത്രസാക്ഷ്യം; ലോക ഭൂപടത്തിൽ ഇനി കുണിയയും

Kerala
  •  a day ago
No Image

നൂറിൻ്റെ നായകൻ

Kerala
  •  a day ago