HOME
DETAILS

കവിത മടങ്ങി വരു മ്പോള്‍

  
backup
October 17, 2021 | 3:49 AM

104163245-2
സുറാബ് 
 
 
ഓരോ കവിതയും മടങ്ങിവരുമ്പോള്‍ 
പട്ടടയില്‍ ആരോ 
കത്തിയമരുന്നതുപോലെ. 
രക്തബന്ധത്തില്‍പ്പെട്ടവരാകാം,
സ്‌നേഹബന്ധത്തില്‍പ്പെട്ടവരാകാം,
ആരുമാകാം,
സ്വന്തം ഹൃദയമാകാം.
 
എത്രയെത്ര കവിതകളുടെ 
തീക്കണ്ണുകള്‍, ശവഗന്ധങ്ങള്‍.
ശ്വാസംമുട്ടുന്നു.
നിരാശ കുടിച്ച് വറ്റിത്തീരുന്നു.
 
ഗോപാലകൃഷ്ണന്‍ പറഞ്ഞു,
എഴുത്തു നിര്‍ത്തി.
എന്തിനേറെ, സ്വന്തം പേരുമാറ്റി.
പത്രാധിപര്‍ പറഞ്ഞു,
പേരല്ല, കവിതയുടെ വേരാണ് നിശ്ചയം.
 
കുഞ്ഞുണ്ണിമാഷ് തിരുത്തി,
തന്റെ കവിതയും മടങ്ങിയതില്‍പെടും.
നന്നായി വായിക്കൂ, വെളിച്ചപ്പെടും.
വായനക്കാര്‍ പറഞ്ഞു,
എഴുത്ത് നിര്‍ത്തരുത്.
കാലം മാറും, ആസ്വാദനവും.
അപ്പോള്‍ നിങ്ങളായിരിക്കും
മഹാകവി.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷത്തെ ചേര്‍ത്തു പിടിച്ചവര്‍ക്ക് മലപ്പുറത്തിന്റെ മറുപടി; മുഴുവന്‍ സീറ്റിലും മുന്നേറി യു.ഡി.എഫ്

Kerala
  •  7 hours ago
No Image

ബത്തേരിയിലെ വോട്ട് കല്‍പ്പറ്റയില്‍, വോട്ടെണ്ണലിനിടെ വയനാട്ടില്‍ ആശയക്കുഴപ്പം; പരാതിയുമായി യുഡിഎഫ്

Kerala
  •  7 hours ago
No Image

ഞെട്ടിച്ച് അബ്ദുള്‍ റഷീദ്; ധര്‍മടത്ത് പിണറായി വിജയന്‍ പിന്നില്‍

Kerala
  •  7 hours ago
No Image

തമിഴകത്ത് വിജയ് തരംഗം?; ഡി.എം.കെയെ തള്ളി ടി.വി.കെ മുന്നേറ്റം

National
  •  7 hours ago
No Image

ഭരണവിരുദ്ധ വികാരമോ?; മന്ത്രിമാര്‍ കൂട്ടത്തോടെ പിന്നില്‍, പിണറായിക്കും അടി പതറി

Kerala
  •  7 hours ago
No Image

കേരളത്തില്‍ യുഡിഎഫ് തരംഗം? രണ്ടാം മണിക്കൂറില്‍ ലീഡ് 90 കടന്നു; 9 മന്ത്രിമാര്‍ പിന്നില്‍

Kerala
  •  7 hours ago
No Image

ബംഗാളില്‍ തൃണമൂലും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം; അസമില്‍ എന്‍.ഡി.എ  

National
  •  8 hours ago
No Image

വീണ്ടും മുഖ്യമന്ത്രിയാകണം;  തെരഞ്ഞെടുപ്പ് ഫലദിനത്തില്‍ പിണറായി വിജയനുവേണ്ടി ക്ഷേത്രത്തില്‍ വഴിപാട്

Kerala
  •  8 hours ago
No Image

പെണ്‍കരുത്തിന്റെ വിധിദിനം: സംവരണമില്ലാതെയും ചരിത്രം കുറിക്കുമോ കേരളത്തിലെ വനിതകള്‍..?

Kerala
  •  8 hours ago
No Image

കളമശേരി മണ്ഡലത്തിന്റെ സ്‌ട്രോങ് റൂം താക്കോല്‍ കാണാനില്ല, പൂട്ട് പൊളിച്ചു

Kerala
  •  8 hours ago