HOME
DETAILS

ഇസ്‌റാഈല്‍ ബന്ദിയുടെ വീഡിയോ പുറത്തു വിട്ട് ഹമാസ്; മകളുടെ മോചനത്തിനായി നെതന്യാഹുവിനോട് അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍

  
Web Desk
January 05, 2025 | 10:07 AM

Hamas Releases Video of Israeli Soldier Held in Gaza Family Appeals for His Release

ഗസ്സ സിറ്റി: 2023 ഒക്ടോബറില്‍ ഗസ്സയില്‍ തടവിലാക്കിയ ഇസ്‌റാഈല്‍ ബന്ദിയുടെ വിഡിയോ പുറത്തു വിട്ട് ഹമാസ്.  ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ശനിയാഴ്ചയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. തിയതിയില്ലാത്ത മൂന്നര മിനിറ്റ് വിഡിയാണ് പുറത്തു വന്നിരിക്കുന്നത്. 19കാരിയും ഇസ്‌റാഈല്‍ സൈനികയുമായ ലിറി അല്‍ബാഗ് തന്റെ മോചനം ഉറപ്പാക്കാന്‍ ഇസ്‌റാഈലി സര്‍ക്കാറിനോട് ഹീബ്രുവില്‍ സംസാരിക്കുന്നതാണ് വീഡിയോ.

പിന്നാലെ മകളുടെ മോചനത്തിനായി മുന്നോട്ടു വരണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് ലിറിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ബന്ദികളുടെ മോചനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് അവര്‍ അപേക്ഷിച്ചു. 'ഞങ്ങള്‍ പ്രധാനമന്ത്രിയോടും ലോക നേതാക്കളോടും എല്ലാ തീരുമാനങ്ങളെടുക്കുന്നവരോടും അഭ്യര്‍ഥിക്കുന്നു. ഞങ്ങളുടെ ഹൃദയം നുറുങ്ങുന്നു. നിങ്ങളുടെ സ്വന്തം മക്കളെപ്പോലെ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിത്' കുടുംബം പ്രസ്താവനയില്‍ പറയുന്നു. 

'ഞങ്ങളുടെ ധീരയായ ലിറി അതിജീവിക്കുന്നതും അവള്‍ ജീവനുവേണ്ടി യാചിക്കുന്നതും ഞങ്ങള്‍ കണ്ടു. അവള്‍ ഞങ്ങളില്‍ നിന്ന് നിരവധി ഡസന്‍ കിലോമീറ്റര്‍ അകലെയാണ്. 456 ദിവസമായിട്ടും അവളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ കുട്ടികള്‍ ആണ് അതെന്നതു പോലെ ബന്ദികളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുക. ലിറി ജീവിച്ചിരിപ്പുണ്ട്. ജീവനോടെ തിരികെ വരണം. അത് നിങ്ങളുടെ തീരുമാനത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു.'അവര്‍ പറഞ്ഞു.

 In a new development, Hamas has released a video of 19-year-old Israeli soldier Liri Albag, who has been held captive in Gaza since October 2023. The video, released by Hamas' military wing, Al-Qassam Brigades, shows Albag speaking in Hebrew, urging the Israeli government for his release. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  3 days ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  3 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  3 days ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  3 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  3 days ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  3 days ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  3 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  3 days ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  3 days ago

No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  3 days ago
No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  3 days ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

National
  •  3 days ago
No Image

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  3 days ago