HOME
DETAILS

ജബലു ജെയ്‌സില്‍ നിന്നു ചാടി 'ബാറ്റ്മാന്‍ ഓഫ് എമിറേറ്റ്‌സ്'; ആകാംക്ഷയുടെ മുള്‍മുനയില്‍ നെറ്റിസണ്‍സ്

  
Web Desk
January 20, 2025 | 9:51 AM

Batman of the Emirates jumps from Jabaloo Jays Netizens are anxious

റാസല്‍ഖൈമ: സാഹസികരായ നിരവധി മനുഷ്യര്‍ നമുക്കു ചുറ്റും ഉണ്ടല്ലോ. അത്തരത്തില്‍ ഒരു സാഹസികന്റെ കഥയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍രംഗം സൃഷ്ടിക്കുന്നത്. 'ബാറ്റ്മാന്‍ ഓഫ് എമിറേറ്റ്‌സ്' എന്ന് വിളിക്കപ്പെടുന്ന എമിറാത്തി സാഹസികന്‍ ഖലീഫ അല്‍ഗഫ്രിയാണ് ഞായറാഴ്ച രാവിലെ 9.30ന്, യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ നിന്ന് 1,650 മീറ്റര്‍ ഉയരത്തില്‍ നിന്ന് ചാടിയത്. 

അര്‍ജന്റീന, റൊമാനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരും അല്‍ഗഫ്രിയെ അനുഗമിച്ചു. രാവിലെ 7 മണിയോടെയാണ് സംഘം ഉയരത്തിയത്. എന്നാല്‍ മൂടല്‍മഞ്ഞു കാരണം സാഹസിക യാത്ര ആരംഭിക്കാന്‍ അവര്‍ക്ക് രാവിലെ 9.30 വരെ കാത്തിരിക്കേണ്ടി വന്നു.

അല്‍ഗ്രാഫിയുടെ ചാട്ടത്തിനും തുടര്‍ന്നുള്ള വിംഗ്‌സ്യൂട്ട് ഫ്‌ലൈറ്റിനും തുടര്‍ന്നുള്ള പാരച്യൂട്ട് ലാന്‍ഡിംഗിനും 1.30 മിനിറ്റ് സമയം മാത്രമേ എടുത്തുള്ളൂ. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ പിന്തുണയ്ക്ക് അല്‍ഗഫ്രി നന്ദി പറഞ്ഞു.

റാസല്‍ഖൈമയിലെ മറ്റു പല പര്‍വതങ്ങളില്‍ നിന്നും ചാടിയ അല്‍ഗ്രാഫി യൂറോപ്പിലെ ചില വലിയ കെട്ടിടങ്ങളില്‍ നിന്നും ചാടി സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. റാസല്‍ഖൈമയിലെ അല്‍ മഅമൂറയില്‍ നിന്നുള്ള അല്‍ഗഫ്രി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഇറ്റലി, തുര്‍ക്കി എന്നീ അഞ്ച് രാജ്യങ്ങളിലെയും യുഎഇയിലെ ചില പര്‍വതനിരകളിലെയും വ്യത്യസ്ത ഉയരങ്ങളിലുള്ള പര്‍വതശിഖരങ്ങളില്‍ നിന്ന് മുമ്പ് ചാടിയിട്ടുണ്ട്.

ബേസ് ജമ്പിംഗ്, സ്‌കൈ ഡൈവിംഗ് തുടങ്ങിയ പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2014ല്‍ 27ആം വയസ്സിലാണ് അല്‍ഗഫ്രി സാഹസിക കായിക വിനോദങ്ങള്‍ പരിശീലിക്കാന്‍ തുടങ്ങിയത്. ഈ കായിക വിനോദങ്ങള്‍ക്ക് തീവ്രമായ പരിശീലനം ആവശ്യമാണ്.

'Batman of the Emirates' jumps from Jabaloo Jays; Netizens are anxious


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന

International
  •  13 hours ago
No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  13 hours ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  14 hours ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  14 hours ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  14 hours ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  14 hours ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  15 hours ago
No Image

വരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി

National
  •  15 hours ago
No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  15 hours ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  15 hours ago


No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  16 hours ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  16 hours ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  16 hours ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  16 hours ago