
അന്ന് എല്ലാവരും എന്നെ അപമാനിച്ചപ്പോൾ അദ്ദേഹം മാത്രമാണ് എന്നെ പിന്തുണച്ചത്: ഡി മരിയ

2010 ഫിഫ ലോകകപ്പിൽ ഡീഗോ മറഡോണയിൽ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ. 2010 ലോകകപ്പിൽ സൗത്ത് ആഫ്രിക്കയിലെ ആരാധകർ തന്നെ അപമാനിച്ചിരുന്നുവെന്നും ഈ സമയങ്ങളിൽ തന്നെ ചേർത്തു പിടിച്ചത് മറഡോണ ആണെന്നുമാണ് ഡി മരിയ പറഞ്ഞത്. ആൽബിസെലെസ്റ്റെ ടോക്കിലൂടെ സംസാരിക്കുകയായിരുന്നു ഡി മരിയ.
'2010 ലോകകപ്പ് സമയങ്ങളിൽ മറ്റാരും എന്നെ പിന്തുണച്ചിരുന്നില്ല മറഡോണയായിരുന്നു അന്ന് എന്നെ ചേർത്തു നിർത്തിയത്. ബൊളീവിയക്കെതിരെയുള്ള മത്സരത്തിനുശേഷം ആറു മത്സരങ്ങളിൽ എനിക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നു. ചുവപ്പുകാർഡ് കണ്ടാണ് ഞാൻ ആറ് മത്സരങ്ങളിൽ വിലക്ക് നേരിട്ടത്. ഇതിനു ശേഷവും അദ്ദേഹം എന്നെ ലോകകപ്പ് കളിക്കാൻ കൊണ്ടുപോയി. ലോകകപ്പിൽ കളിക്കുന്ന സമയത്ത് ധാരാളം ആളുകൾ എന്നെ അപമാനിക്കുമ്പോൾ എന്റെയും എന്റെ കുടുംബത്തോടൊപ്പം അദ്ദേഹം നിലനിന്നു. മറഡോണയെ കുറിച്ച് എനിക്ക് ഒരു മോശം വാക്ക് പോലും പറയാൻ സാധിക്കില്ല. അദ്ദേഹം അവിശ്വസനീയമായിരുന്നു. എല്ലാ രാത്രികളിലും അദ്ദേഹം എന്റെ അടുത്ത് വന്ന് ധാരാളം സംസാരിക്കുമായിരുന്നു. ആ നിമിഷങ്ങൾ ഒന്നും എനിക്ക് മറക്കാൻ കഴിയില്ല. അദ്ദേഹം മരണപ്പെട്ട ദിവസം എനിക്ക് വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയത്,' ഡി മരിയ പറഞ്ഞു.
2010 ലോകകപ്പിൽ മറഡോണയുടെ കീഴിലായിരുന്നു അർജന്റീന കളത്തിൽ ഇറങ്ങിയിരുന്നത്. അഞ്ചു മത്സരങ്ങളിൽ നാല് കളികളിലും അർജന്റീനയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടാൻ ഡി മരിയക്ക് സാധിച്ചിരുന്നു. എന്നാൽ ആ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ ജർമ്മനിയോട് പരാജയപ്പെട്ട് അർജന്റീന പുറത്താവുകയായിരുന്നു. 2024ലെ കോപ്പ അമേരിക്ക വിജയത്തിനു ശേഷമാണ് ഡി മരിയ അർജന്റീന ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്റീന സമീപകാലങ്ങളിൽ നേടിയ നാല് കിരീടനേട്ടങ്ങളിലും ഡി മരിയ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിലുടനീളം ആക്രമണം; നാസര്‍ ആശുപത്രി തകര്‍ത്തു, ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനേയും ഇസ്‌റാഈല്‍ വധിച്ചു
International
• 2 days ago
കേരള അച്ചാ ഹേ.....ഭായിമാർ ഒഴുകുന്നു; കണക്കുകൾ പറയുന്നത് ഇങ്ങനെ
Kerala
• 2 days ago
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ പരിഹസിച്ചെന്നാരോപണം; കുനാല്‍ കാമ്രയുടെ പരിപാടി നടത്തിയ ഹോട്ടല്‍ തകര്‍ക്കാന്‍ ശ്രമിച്ച് ശിവസേന ഷിന്‍ഡെ വിഭാഗം പ്രവര്‍ത്തകര്‍
National
• 2 days ago
വയനാടിന്റെ നെഞ്ചത്തെ ഇടുത്തി; രാത്രിയാത്രാ നിരോധനത്തിൽ കർണാടക പുതിയ സത്യവാങ്മൂലം സമർപ്പിക്കും
Kerala
• 2 days ago
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഗുരുതരവീഴ്ച്ച; പരീക്ഷ കഴിഞ്ഞും പല വിദ്യാർത്ഥികളുടെ ഇൻ്റേണൽ മാർക്ക് തിരുത്തി
Kerala
• 2 days ago
ലഹരിവ്യാപനം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്; ഉന്നത പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർ പങ്കെടുക്കും
Kerala
• 2 days ago
സമരം ശക്തമാക്കാന്‍ ആശമാര്‍; കൂട്ട ഉപവാസം ഇന്നുമുതല്‍
Kerala
• 2 days ago
മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്
Kerala
• 2 days ago
തലക്ക് ലക്ഷങ്ങള്‍ ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം ഛത്തീസ്ഗഢില്‍ 22 മാവോവാദികള്‍ കീഴടങ്ങി
National
• 2 days ago
രക്തക്കൊതി തീരാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്
International
• 2 days ago
യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു
Kerala
• 2 days ago
ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
uae
• 2 days ago
കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്
Cricket
• 2 days ago
ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
International
• 2 days ago
മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്
Kerala
• 2 days ago
ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു
oman
• 2 days ago
ലൈസന്‍സ് നിയമം പരിഷ്കരിച്ച് കുവൈത്ത്; പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി കുറച്ചതടക്കം നിര്‍ണായക മാറ്റങ്ങള്‍
Kuwait
• 2 days ago
സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികൾ; 13 പേർക്ക് സസ്പെൻഷൻ
National
• 2 days ago
പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
Kerala
• 2 days ago
സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്
Saudi-arabia
• 2 days ago
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു
Kerala
• 2 days ago