
'ഒരേ തസ്തികയ്ക്ക് പല യോഗ്യതകള്‍ വച്ച് അപേക്ഷ ക്ഷണിച്ചു' ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നോക്കുകുത്തി?

തിരുവനന്തപുരം: കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡുകളിലെ ഒരേ തസ്തികക്ക് പല യോഗ്യതകള്‍ വച്ച് അപേക്ഷകള്‍ ക്ഷണിക്കുന്നതായി പരാതി. കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോര്‍ഡിനെ മറികടന്ന്, കേരളത്തിലെ മിക്ക ദേവസ്വം ബോര്‍ഡുകളും സ്വയം യോഗ്യതകള്‍ നിശ്ചയിക്കുന്നതായിട്ടാണ് ആക്ഷേപം. കേരളത്തിലെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളെ ഒന്നിപ്പിച്ച് ഏകീകൃതമായി പരീക്ഷകള്‍ നടത്തി നിയമനം നടത്താന്‍ നിലവില്‍വന്നതാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്.
134 ഒഴിവുകളുള്ള ക്ലര്‍ക്ക്/ സബ്ഗ്രൂപ്പ് ഓഫിസര്‍ പരീക്ഷയ്ക്ക് ഇക്കഴിഞ്ഞ ഒന്നിന് ആയിരുന്നു കെ.ഡി.ആര്‍ ബിയുടേതായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഈ തസ്തികയ്ക്ക് നേരത്തെയുള്ള യോഗ്യത എസ്.എസ്.എല്‍.സി ആയിരുന്നു. എന്നാലിപ്പോൾ പ്ലസ്ടുവും വേഡ് പ്രോസസിങും പകരം പുതിയ യോഗ്യതയായി ഉയര്‍ത്തിയാണ് വിജ്ഞാപനം ഇറക്കിയത്.
ഏകീകൃതമായി പരീക്ഷാ യോഗ്യതയിലോ നടത്തിപ്പിലോ വേണ്ട ഇടപെടലുകള്‍ നടത്താന്‍ കെ.ഡി.ആര്‍.ബിക്ക് കഴിയുന്നില്ല.ഇതിനായി യോഗ്യത മാറ്റി ഗസറ്റ് വിജ്ഞാപനം വേഗത്തിലാക്കി തട്ടിക്കൂട്ട് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. ഇതിനൊപ്പം തന്നെ മിക്ക പരീക്ഷകളുടെയും യോഗ്യതകളും മാറ്റിയിട്ടുണ്ട്.
ദേവസ്വത്തിലെ 14 ഒഴിവുകളുള്ള പ്യൂണിന് വരെ എസ്.എസ്.എല്‍.സി യോഗ്യതയാക്കി, ഒപ്പം പണ്ട് പി.എസ്.സി വരെ ഒഴിവാക്കിയ സൈക്കിളിങ് ടെസ്റ്റും അഭികാമ്യയോഗ്യതയാക്കി പുനര്‍നിര്‍ണയിച്ചു.നിലവിലെ സംഭവങ്ങളോടെ കെ.ഡി.ആര്‍.ബി കടലാസ്-ഏജന്‍സിയായി മാറിയതായി ഉദ്യോഗാര്‍ഥികള്‍ക്ക് പരാതിയുണ്ട്.
കെ.ഡി.ആര്‍.ബി ചെയര്‍മാനും സെക്രട്ടറിയും അംഗങ്ങളും അടങ്ങുന്ന ബോര്‍ഡിനായി ഏറെ തുക ശമ്പളയിനത്തില്‍ തന്നെ ചിലവാകുന്നുണ്ട്. പുതിയ എല്‍.ഡി ക്ലര്‍ക്കിന്റെ വിജ്ഞാപനം വിവാദമായിട്ടും തീരുമാനമെടുക്കാത്ത കെ.ഡി.ആര്‍.ബി നിലപാട് സംശയത്തിന് കാരണമായിട്ടുണ്ട്.
വേഡ് പ്രൊസസിങ് യോഗ്യതവച്ച് കുറച്ച് പേരെ തിരുകിക്കയറ്റാന്‍ തിടുക്കപ്പെട്ട് സര്‍ക്കാരിനെ കൊണ്ട് ഗസറ്റ് വിജ്ഞാപനം ഇറക്കിയതാണ് പരാതിയിലേക്ക് നയിച്ചത്.അതാത് ബോര്‍ഡുകളാണ് യോഗ്യതകള്‍ നിശ്ചയിക്കുന്നതെന്ന് ന്യായീകരണം നടത്തിയാണ് കെ.ഡി.ആര്‍.ബി തടിയൂരുന്നത്. ഇക്കഴിഞ്ഞ ഒന്നിന് തൃശൂർ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഇതേ തസ്തികയുടെ വിജ്ഞാപനത്തിൽ യോഗ്യത എസ്.എസ്.എല്‍.സിയും കംപ്യൂട്ടറില്‍ അറിവും മതിയായിരുന്നു.
അതിനിടെയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ വിജ്ഞാപനത്തിൽ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കംപ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചത്. അതിനുമുന്‍പ് അപേക്ഷ ക്ഷണിച്ചപ്പോള്‍ എസ്.എസ്.എല്‍.സി മാത്രമായിരുന്നു യോഗ്യത. ക്ഷേത്രങ്ങളിലെ സബ് ഗ്രൂപ്പ് ഓഫിസർക്ക് മുകളിലുള്ള, അസി. കമ്മിഷനര്‍ ഓഫിസുകളില്‍ മാത്രമാണ് നാമമാത്രമായി എങ്കിലും കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നത്.
Controversy erupts as Devaswom Recruitment Board invites applications with different qualifications for the same post. Allegations of irregularities surface.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സുപ്രിംകോടതി വിധിയിൽ ആശങ്ക: അര ലക്ഷത്തിലേറെ അധ്യാപകർ മുൾമുനയിൽ; ഇന്ന് അധ്യാപകദിനം
Kerala
• a day ago
ലോകത്തിലെ ആദ്യ പാസ്‌പോർട്ട് രഹിത, ഫുൾ ഓട്ടോമേറ്റഡ് ഡിപാർച്ചർ കോറിഡോർ ദുബൈ എയർപോർട്ടിൽ ആരംഭിച്ചു| Red Carpet Smart Corridor
uae
• a day ago
സ്നേഹ പ്രകീർത്തനത്തിൽ ലോകം: തിരുപ്പിറവി ദിനം ഇന്ന്
Kerala
• a day ago
ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്
Kerala
• a day ago
തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
Kerala
• a day ago.png?w=200&q=75)
അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു
Kerala
• a day ago
ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?
uae
• a day ago
വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി
Kerala
• a day ago
ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!
uae
• a day ago
നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Kerala
• a day ago
തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ
Kerala
• a day ago
ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• a day ago
റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര
Kerala
• 2 days ago
ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
uae
• 2 days ago
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
Kerala
• 2 days ago
'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• 2 days ago
മത്സ്യബന്ധന വള്ളത്തിൽ തീപിടുത്തം: ഉപകരണങ്ങൾ കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
Kerala
• 2 days ago
രാജസ്ഥാന് റോയല്‍സ് വിടാനായേക്കില്ല, ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ടേക്കും; സഞ്ജുവിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി?
Cricket
• 2 days ago
മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു
National
• 2 days ago
'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story
National
• 2 days ago
'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി
Kerala
• 2 days ago