HOME
DETAILS

കുടിവെള്ള പദ്ധതികള്‍ പാളി

  
backup
March 15, 2017 | 9:33 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b3

കണ്ണൂര്‍: ജില്ലയില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതികളില്‍ 80 ശതമാനവും ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. ഭൂജല സംരക്ഷണത്തെക്കുറിച്ചും ഉപഭോഗ നിയന്ത്രണത്തെക്കുറിച്ചും ജില്ലാ ഭൂജല വകുപ്പ് സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയ പഠനമോ സാധ്യതാ പരിശോധനയോ നടത്താതെ ജലലഭ്യത പോലുമില്ലാത്ത സ്ഥലങ്ങളിലാണ് പല കുടിവെള്ള പദ്ധതികളും നടപ്പാക്കിയത്. മുന്‍കാലങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമല്ലാതിരുന്നതിനാല്‍ ഈ അപാകതകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏത് കാലാവസ്ഥയിലും സുഖമായി ജീവിക്കാന്‍ പറ്റുന്ന മിതശീതോഷ്ണ പ്രദേശമായി അറിയപ്പെട്ടിരുന്ന കേരളം ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ജീവിക്കാന്‍ പറ്റാത്ത ഇടമായി മാറാന്‍ പോവുന്നുവെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ അനുഭവിക്കുന്ന വരള്‍ച്ച.
ഇതിനെ പ്രതിരോധിക്കാന്‍ ഒന്നിച്ചുള്ള ജലസംരക്ഷണ യജ്ഞത്തിനു തുടക്കം കുറിക്കേണ്ടതുണ്ട്. ജലത്തിന്റെയും ജലസ്രോതസുകളുടെയും സംരക്ഷണത്തില്‍ മുന്‍തലമുറ പിന്തുടര്‍ന്ന മഹത്തായ സംസ്‌കാരം കളഞ്ഞു കുളിച്ചതാണ് ഇന്നത്തെ ജലപ്രതിസന്ധിക്കു കാരണം.  അടുത്തവര്‍ഷത്തെ മഴവെള്ളം സംരക്ഷിച്ച് ഭൂമിയിലേക്ക് താഴ്ത്തി ഭൂഗര്‍ഭജല നിരപ്പുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വേനലില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജലക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും അത് നിര്‍ബാധം തുടരുകയാണ്. ഇതിനു പിന്നില്‍ വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി സംശയമുയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂജലവകുപ്പ് ജില്ലാ ഓഫിസര്‍ എസ് സന്തോഷ് അധ്യക്ഷനായി. ശില്‍പശാലയില്‍ കെ.വി മോഹനന്‍, ഡോ. ലാല്‍ തോംസണ്‍, കെ. പി ധനേശന്‍, എ. പി ശ്രീജിത്ത് സംസാരിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജിയില്ല': ഇത് കുടുംബ പ്രശ്‌നം, മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് ഗണേഷ് കുമാര്‍

Kerala
  •  a day ago
No Image

"ഉള്ളി കഴിച്ചാൽ നെഗറ്റീവ് അടിക്കുമോ?"; ഉള്ളിയിലെ 'നെഗറ്റീവ് എനർജി' പഠിക്കാൻ ഹരജി; വക്കീലിന്റെ 'എനർജി' തീർത്ത് സുപ്രീം കോടതി

National
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി, ദിലീപിന് നോട്ടിസ്

Kerala
  •  a day ago
No Image

യുഎഇയയിൽ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യത | UAE Weather updates

Weather
  •  a day ago
No Image

അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ലോകത്താദ്യമായി എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ദുബൈ മുനിസിപ്പാലിറ്റി

uae
  •  a day ago
No Image

കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി; ഇമെയിൽ സന്ദേശം അയച്ചത് 'അലക്സ് പോൾ മേനോൻ'

Kerala
  •  a day ago
No Image

കമനീയം, നിസ്തുലം ഈ വാസ്തുവിദ്യ; ഇസ്ലാമിക വാസ്തുവിദ്യയുടെ മനോഹാരിത വഴിഞ്ഞൊഴുകി പ്രവാചക പള്ളിയിലെ ചരിത്ര സ്മാരകങ്ങള്‍

Saudi-arabia
  •  a day ago
No Image

രാജ്യത്ത് എല്‍പിജി സിലിണ്ടര്‍ ക്ഷാമം രൂക്ഷമാവുന്നു; ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, എണ്ണ ശുദ്ധീകരണ പ്ലാന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

National
  •  a day ago
No Image

'സുരക്ഷാവീഴ്ചയുണ്ടായെന്ന് കുടുംബം'; ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സ്പാര്‍ക്കില്‍ ആശ്വാസം: ഡാറ്റ ചോര്‍ന്നിട്ടില്ല, ഹരജി തള്ളി ഹൈക്കോടതി

Kerala
  •  a day ago

No Image

'ട്രപ്...താങ്കള്‍ ഈ കുരുന്നുകളുടെ കണ്ണുകളിലേക്ക് നോക്കൂ...' മിനാബ് സ്‌കൂളില്‍ ബോംബിട്ട് കൊന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വിന്യസിച്ച് ടെഹ്‌റാന്‍ ടൈംസ് ഒന്നാം പേജ്

International
  •  2 days ago
No Image

ഒ.പി സമയം കൂട്ടി സർക്കാർ; തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ.ജി.എം.ഒ.എ

Kerala
  •  2 days ago
No Image

'ഞങ്ങള്‍ ലക്ഷ്യം നേടി, യുദ്ധം ഉടന്‍ അവസാനിക്കും' പ്രസ്താവനയുമായി ട്രംപ്; 'യു.എസ് അല്ല, യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങള്‍' മറുപടി നല്‍കി ഇറാന്‍ 

International
  •  2 days ago
No Image

ഹൈക്കോടതി വിധി ലംഘിച്ച് ഫ്ലക്സ് സ്ഥാപിച്ച സംഭവം: നോട്ടീസ് നൽകി രണ്ട് മാസം കഴിഞ്ഞിട്ടും പിഴ അടക്കാതെ ബിജെപി; പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം

Kerala
  •  2 days ago