HOME
DETAILS

ഒന്‍പത് കുടുംബങ്ങള്‍ ഇനി മൈസസ് ഭവനങ്ങളില്‍ അന്തിയുറങ്ങും

  
backup
August 19, 2016 | 8:36 PM

%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf



അരീക്കോട്: വിവിധ മത വിഭാഗത്തിലെ ഒമ്പത് കുടുബങ്ങള്‍ ഇനി മൈസസ് വീടുകളില്‍ അന്തിയുറങ്ങും. അരീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ എജുക്കേഷണല്‍ അസോസിയേഷനാണു നിര്‍ധനരായ ഒന്‍പതു കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയത്. ഒന്‍പതു വീടുകളുടെയും കുടിയിരുപ്പ് ചടങ്ങും കുടുംബ സംഗമവും മത സൗഹാര്‍ദ വേദി കൂടിയായി. ഇരുപതു വര്‍ഷമായി ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്ന മൈസസ് കൂട്ടായ്മ വിവിധ മതവിശ്വാസികളായ ഒന്‍പതു കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ഒരുക്കി പ്രത്യേക അന്തരീക്ഷമുള്ള മൈസസ് ഗ്രാമമാണു നിര്‍മിച്ചിരിക്കുന്നത്. അടുത്ത മാര്‍ച്ച് മാസത്തോടെ 21 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കാനാണു മൈസസ് ഭാരവാഹികളുടെ തീരുമാനം. ഇതിനു സമൂഹത്തില്‍ നിന്നുള്ള സഹകരണം ആവശ്യമാണെന്നും ഇവര്‍ പറയുന്നു. തെരുവില്‍ ജീവിക്കുന്നവര്‍ക്കായി തയാറാക്കുന്ന പാര്‍പ്പിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും മൈസസ് ഗ്രാമത്തില്‍  നടക്കുന്നുണ്ട്.
   2013 ഓഗസ്റ്റ് മാസം പതിനെട്ടിനാണു അന്നത്തെ സാമൂഹ്യ നീതി മന്ത്രി ഡോ. എം.കെ മുനീര്‍ മൈസസ് ഭവനങ്ങള്‍ക്ക് തറക്കല്ലിട്ടത്. അതിനു ശേഷം ഈ കാരുണ്യ  കൂട്ടായ്മയിലെ ഭാരവാഹികള്‍ വിഹിതമെടുത്താണു അഞ്ചു ലക്ഷം രൂപ വീതം ചെലവഴിച്ച് ഒന്‍പത് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, അരീക്കോട്, കാവനൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ളവരാണു ഇവിടെ താമസക്കാരായിട്ടുള്ളത്. വര്‍ഷങ്ങളായി സംഘടന നടത്തി വരുന്ന കുടുംബ സംഗമം ഇത്തവണ പുതിയ താമസക്കാര്‍ക്കൊപ്പമാണു നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിച്ച് വിപുലമായ പരിപാടിയും സംഘടന ആവിഷ്‌കരിക്കുന്നുണ്ട്. ഗൃഹ പ്രവേശന ചടങ്ങിന്റെ ഉദ്ഘാടനം  അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ നിര്‍വഹിച്ചു. ചടങ്ങില്‍ നൗഷാദ് അരീക്കോടിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ക്വിസ് മല്‍സരവും ദേശീയ വെറ്ററന്‍ അത് ലറ്റിക് ചാമ്പ്യന്‍ സമദ് മാസ്റ്ററുടെ നേതൃത്വത്തില്‍ കുട്ടികളുടെ കായിക മല്‍സരങ്ങളും സംഘടിപ്പിച്ചു. മുന്‍ എം.എസ്.പി കമാണ്ടന്റ് യു. ഷറഫലി, മൈസസ് ചെയര്‍മ്മാന്‍ ഡോ. കെ ഷൗക്കത്തലി, ജനറല്‍ സെക്രട്ടറി ലുഖ്മാന്‍ അരീക്കോട് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് ‌

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് കോൺഗ്രസ് വാർഡ് മെമ്പറുടെ വീടിന് നേരെ ആക്രമണം; മകൻ്റെ ബൈക്ക് തീയിട്ടു നശിപ്പിച്ചു; ഒരാൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

യുഎഇയിൽ ജോലി ചെയ്യണോ? എങ്കിൽ ഈ 12 പെർമിറ്റുകളിലൊന്ന് നിർബന്ധം; കർശന നിയമവുമായി അധികൃതർ

uae
  •  4 days ago
No Image

പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം അപഹരിച്ചു: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ എം.എൽ.എയ്‌ക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

Kerala
  •  4 days ago
No Image

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ: വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സിപിഎം തീരുമാനം

Kerala
  •  4 days ago
No Image

'ഒന്നിനു വേണ്ടിയും ആർക്ക് വേണ്ടിയും രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർക്കില്ല'; ദ്രാവിഡ പാർട്ടികളെ കടന്നാക്രമിച്ച് വിജയ്

National
  •  4 days ago
No Image

രാജ്യത്തിന്റെ ആദരം; വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്ക് പത്മഭൂഷൺ

National
  •  4 days ago
No Image

വയനാട്ടിൽ പതിനാറുകാരന് സഹപാഠികളുടെ ക്രൂരമർദനം: വടികൊണ്ട് തലയ്ക്കടിച്ചു, നിലത്തിട്ട് ചവിട്ടി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

'പാഠപുസ്തകങ്ങളിൽ നിന്ന് മു​ഗൾ ചരിത്രം നീക്കം ചെയ്യുന്നത് അർത്ഥശൂന്യം'; കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ റോമില ഥാപ്പർ

National
  •  4 days ago
No Image

സഞ്ജുവിന് ഇന്ന് ജീവൻമരണ പോരാട്ടം, തോറ്റാൽ കരിയർ തീരും; മുന്നറിയിപ്പുമായി ആകാശ് ചോപ്ര

Cricket
  •  4 days ago

No Image

'മടിയിലിരുത്തി, കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു...' നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മാതാവ്

Kerala
  •  4 days ago
No Image

 'സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം, ഫണ്ട് വെട്ടിപ്പ് പുറത്തുവിട്ട നേതാവിന് ടി.പി ചന്ദ്രശേഖരന്റെ ഗതിവരുമോയെന്നാണ് ആശങ്ക' വി.ഡി സതീശന്‍ 

Kerala
  •  4 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു;  പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം

International
  •  4 days ago
No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  4 days ago