HOME
DETAILS

പ്രവാസികളെ പുറത്താക്കാനോരുങ്ങി ഈ ഗൾഫ് രാജ്യം

  
August 07, 2024 | 2:18 PM

This Gulf country is ready to expel the expatriates

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളെ ജോലിയിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിടുമെന്ന് കുവൈത്ത് .കുവൈത്തിലെ പൗരന്മാർക്ക് തൊഴിൽ നൽക്കുന്നതിനായാണ് സർക്കാരിൻ്റെ പുതിയ നടപടി. പൊതുമരാമത്ത്, മുനിസിപ്പൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അൽ മഷാൻ ആണ് പ്രവാസികളെ പിരിച്ചുവിടാനുള്ള ഉത്തരവ് നൽകിയത്.

മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന പ്രവാസികളായ നിയമോപദേശകർ തുടങ്ങിയവരെയാണ് കുവൈത്ത് ജോലിയിൽ നിന്ന് പിരിച്ചുവിടാനോരുങ്ങുന്നത്. എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, നിയമം എന്നിവയിലും മറ്റ് അഡ്‌മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യുന്ന പ്രവാസികൾക്കും ഈ തീരുമാനം ബാധകമാകും.ഈ മേഖലകളിലെ പ്രവാസികളുടെ സേവനം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ നിർത്തുമെന്നാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മന്ത്രിതല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഇത്തരം ജോലികൾക്കായി കഴിവുള്ള നിരവധി സ്വദേശികളാണ് രാജ്യത്തുണ്ടെന്നും അതിനാലാണ് പ്രവാസികൾക്ക് അവസരം നഷ്ടപ്പെടുന്നതെന്ന് അൽ അൻബ പത്രത്തിൽ വന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനായി കുവൈത്ത് നടപടികൾ കൈകോണ്ടുവരുകയാണ്. 2024ൽ കുവൈത്ത് പെട്രോളിയം കോർപ്പറേഷനിൽ വന്ന 1,211 ഒഴിവുകളിലും കുവൈത്ത് പൗരന്മാർക്ക് മാത്രമാണ് തൊഴിൽ നിയമനം നൽകിയത്.

ഏകദേശം 4,83,200 പേരാണ് കുവൈത്ത് പബ്ലിക്ക് സ്കെടറിൽ ജോലി ചെയ്യുന്നത്.ഈ മേഖലയിൽ 23 ശതമാനവും പ്രവാസി തൊഴിലാളികളാണ് . മാത്രമല്ല, 4.8 മില്യൺ ജനസംഖ്യയുള കുവൈത്തിൽ 3.3 മില്യൺ ജനങ്ങളും വിദേശ രാജ്യക്കാരാണ്. അതുകൊണ്ട്, നിയമവിരുദ്ധമായി കുവൈത്തിലെത്തുന്നവരെയും താമസിക്കുന്നവരെയും തടയാനായി രാജ്യത്ത് നിയമങ്ങൾ കർശനമാക്കിയിരുന്നു.

Kuwait is preparing to expel a significant number of expatriates in an effort to address demographic imbalances and prioritize employment for Kuwaiti nationals. This policy shift aims to reduce the country's dependence on foreign labor, which constitutes a large portion of the population, and to enhance job opportunities for local citizens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; ഇത്തവണ എ.ഐയും പ്രധാന പങ്കു വഹിക്കും

Kerala
  •  3 days ago
No Image

12 ദിവസത്തെ ആഗോള അക്ഷരോത്സവം; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം

uae
  •  3 days ago
No Image

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; പരിഗണിച്ചത് തീവ്രഹിന്ദുത്വവാദികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി

National
  •  3 days ago
No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  3 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  3 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  3 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  3 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  3 days ago