ജനവിധി അംഗീകരിക്കുന്നു; ക്രിയാത്മക പ്രതിപക്ഷമാകും: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'ബി.ജെ.പിയുടെ വിജയത്തില്‍ ഞാന്‍ അവരെ അഭിനന്ദിക്കുന്നു.അവര്‍ക്ക് ഭൂരിപക്ഷം നല്കിയ ജനങ്ങളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ക്രിയാത്മക പ്രതിപക്ഷമായിരിക്കുക മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ തുടരുകയും അവരെ സേവിക്കുന്നത് തുടരുകയും ചെയ്യും.' - കെജ് രിവാള്‍ പറഞ്ഞു.
'ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. അധികാരത്തിനുവേണ്ടിയല്ല, മറിച്ച് ആളുകളെ സഹായിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് ഞങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അതുകൊണ്ട് ഞങ്ങള്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടാകും.'- അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പരാജയപ്പെട്ടത് നാലായിരത്തോളം വോട്ടുകള്‍ക്കാണ്. ഡല്‍ഹിയിലെ ബി.ജെ.പി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന് പ്രവേശ് സാഹിബ് സിങ് ആണ് നാലായിരത്തോളം വോട്ടുകള്‍ക്ക് കെജരിവളിനെ പരാജയപ്പെടുത്തിയത്. പ്രവേശിന് 30024 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 25925 വോട്ടുകളേ ലഭിച്ചുള്ളൂ. മൂന്നാമതെത്തിയ കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിവ് 4541 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ സാന്നിധ്യമാണ് കെജരിവാളിന്റെ പരാജയത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി എ.എ.പി രംഗത്തുവന്നിട്ടുണ്ട്. മണ്ഡലത്തില്‍ ആകെ 23 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. അതില്‍ നാലാമതെത്തിയ ബി.എസ്.പിയുടെ വിരേന്ദ്രര്‍ മാത്രമാണ് മൂന്നക്കം കടന്നത്. നോട്ടക്ക് 310 വോട്ടുകളും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എല്‍-നിനോ പ്രതിസന്ധി: കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കൃഷിമന്ത്രി; കാര്‍ഷിക മേഖലയ്ക്ക് പുതിയ പദ്ധതികളും പ്രഖ്യാപിച്ചു
Kerala
• 13 hours agoമദ്യനികുതി ബില്ലില്‍ സഭയില്‍ വാക്പോര്; ബാലഗോപാലിനെ തിരുത്തി പിണറായി
Kerala
• 13 hours agoപശുക്കടത്ത് ആരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി; കേസെടുത്ത് പൊലിസ്
National
• 13 hours agoമദ്രാസ് ഹൈക്കോടതിയുടെ ഗോവധ നിരോധന ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍
National
• 14 hours agoവാഹനത്തില്‍ വെച്ച് പൊലിസ് മോശമായി പെരുമാറി; ബി.ജെ.പി കൗണ്‍സിലര്‍ ആര്. സുഗതനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു, പൊലിസിനെതിരെ പരാതിയും
Kerala
• 14 hours agoഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു; എഫ്.സി.ആര്.എ നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കി, എതിര്‍ത്ത് ബി.ജെ.പി
Kerala
• 14 hours agoവിഴിഞ്ഞം തുറമുഖത്തിൽ കുത്തകയുണ്ടാകുമോ?; അദാനി-എം.എസ്.സി ഇടപാടിൽ പ്രതിപക്ഷം
Kerala
• 15 hours agoസംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മഴയെത്തിയതോടെ ആവശ്യകതയില്‍ 400 മുതല്‍ 600 മെഗാവാട്ട് ഇടിവ്
Kerala
• 15 hours agoകണ്ണൂരിൽ ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു
Kerala
• 15 hours agoമംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം
National
• 15 hours agoആശുപത്രിയില്‍ രോഗിക്ക് ക്രൂരമര്‍ദനം; ഉത്തര്‍പ്രദേശില്‍ വനിതാ ജീവനക്കാരിക്ക് സസ്പെന്ഷന്
National
• 16 hours agoമദ്യലഹരിയില്‍ മകന് കഴുത്ത് ഞെരിച്ചു കൊന്നു; ചേര്‍ത്തലയിലെ 58 കാരന്റെ മരണം കൊലപാതകമെന്ന് പൊലിസ്, പ്രതി അറസ്റ്റില്‍
Kerala
• 17 hours agoവിഴിഞ്ഞം തുറമുഖം: ഷെയര്‍ കൈമാറാന്‍ സര്‍ക്കാറിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി
National
• 17 hours agoവാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ; ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം
Economy
• 18 hours agoഇനി 'തൊഴിലില്‍ ഉറപ്പില്ല'; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കുന്നു; പകരം വിബിജി റാം ജി ആശങ്കയില്‍ സംസ്ഥാനങ്ങള്‍
National
• 19 hours agoഡല്‍ഹി-മുംബൈ എക്സ്പ്രസ്വേയില് ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേര്‍ക്ക് പരിക്ക്
National
• 20 hours agoവാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം
Kerala
• 20 hours agoപോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്
Kerala
• 20 hours agoകരുതൽ തടങ്കൽ ഒരു വർഷം വരെ; വിവാദ ബില്ലുകൾക്ക് അംഗീകാരം നൽകി ബംഗാൾ നിയമസഭ
പ്രക്ഷോഭങ്ങൾക്കിടെ ഉണ്ടാകുന്ന നാശങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കും
ജാമ്യമില്ലാ കേസുകളിൽ സ്വത്ത് പിടിച്ചെടുക്കാൻ പൊലിസിന് അധികാരം