
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴ; ജാഗ്രത, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തിരുവനന്തപുരം: വേനൽച്ചൂടിന് നേരിയ ആശ്വാസമേകി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽമഴ. ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് കണ്ണൂർ ജില്ലയിലെ ചെറുവാഞ്ചേരി 62 മി.മീ, വയനാട് കാരാപ്പുഴ 22.55, കോഴിക്കോട് കുന്നമംഗലം 19.5, പാലക്കാട് ഒറ്റപ്പാലം 38.5, എറണാകുളം നേര്യമംഗലം 12, ഇടുക്കി ചെറുതോണി 41, കൊല്ലം പുനലൂർ 15 മി.മീ എന്നിങ്ങനെ മഴ ലഭിച്ചു.
അടുത്ത ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേ സമയം ഇന്നലെ ഏഴ് ജില്ലകളിൽ ഉയർന്നതാപനിലയ്ക്കൊപ്പം യു.വി ഇൻഡക്സ് ഓറഞ്ച് ലെവലിൽ എത്തി. കൊല്ലം (10), പത്തനംതിട്ട (10), ഇടുക്കി (10), മലപ്പുറം (9), കോട്ടയം (9), ആലപ്പുഴ ( 9), പാലക്കാട് (8) എന്നിങ്ങനെയാണ് ഈ ജില്ലകളിൽ യു.വി ഇൻഡക്സ് രേഖപ്പെടുത്തിയത്.
മാര്‍ച്ച് 20 വരെ മിക്ക ജില്ലകളിലും വേനല്‍മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. ഏറെ അപകടകാരികളാണ് ഇടിമിന്നൽ. ജീവനാശം സംഭവിക്കുന്നതിന് ചിലപ്പോൾ ഇത് കാരമമായേക്കാം. ആശയ വിനിമയ ശൃംഖലകൾ, വൈദ്യുത ചാലകങ്ങളുമായി ബന്ധപ്പെടുത്തിയ വീട്ടുപകരണങ്ങൾ എന്നിവയെല്ലാം ഇടിമിന്നൽ സമയത്ത് ശ്രദ്ധിക്കേണ്ടതാണ്.
ഇടിമിന്നലുള്ളപ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ....
ഇടിമിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക. ഇത് അപകട സാധ്യത വർധിപ്പിക്കും
ഇടി മിന്നൽ വരുന്നു എന്ന് തോന്നിയാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക
റൂമുകളിലെ ജനലും വാതിലും അടച്ചിടുക. മാത്രമല്ല വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക. കഴിവതും പുറത്തേക്കുള്ള ഭിത്തികളിൽ സ്പർശിക്കാതിരിക്കുക
തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി ഇരിക്കുക.
ടെലിഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോണുകൾ കുഴപ്പമില്ല.
വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.
വാഹനത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. കൈകാലുകള്‍ പുറത്തിടാതിരിക്കുക.
സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ തുറന്ന വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക
ഇടിമിന്നൽ കാണുകയാണെങ്കിൽ ഉണക്കാനിട്ട തുണികൾ എടുക്കാനും മറ്റുമായി ടെറസിലും മറ്റും പോകരുത്.
ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നത് ഒഴിവാക്കുക.
ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കാനും നിൽക്കണ്ട. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യവും ഒഴിവാക്കുക.
ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല.
മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
മുൻകരുതൽ
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടറും ഘടിപ്പിക്കാം.
മിന്നലേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്
മിന്നലിന്റെ ആഘാതത്താല്‍ പലവിധത്തിലുള്ള അപകടം സംഭവിക്കാം. ശരീരത്തിൽ പൊള്ളലേൽക്കുന്നത് അതിൽ ഒന്ന് മാത്രമാണ്. കാഴ്ചയും കേൾവിയും നഷ്ടപ്പെടാം. എന്തിനേറെ ഹൃദയാഘാതം സംഭവിക്കുകയുമാവാം. മിന്നലേറ്റയാൾക്ക് പ്രഥമ ശുശ്രൂഷ നൽകുക എന്നതാണ് അടുത്തുള്ളവർ ചെയ്യേണ്ട ദൗത്യം. അവരുടെ ശരീരത്തിൽ വൈദ്യുതപ്രവാഹമുണ്ടാവും എന്നത് തെറ്റായ ധാരണയാണ്. മിന്നലേറ്റ ആദ്യത്തെ 30 സെക്കൻഡുകളാണ് അവരെ രക്ഷിക്കാനുള്ള സുവർണ നിമിഷം. അതിനാൽ അത് നഷ്ടപ്പെടുത്താതിരിക്കുക. ഉടൻ വൈദ്യസഹായവും എത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 3 days ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി
uae
• 3 days ago
64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 3 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 3 days ago
പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 3 days ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 3 days ago
മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം
Kerala
• 3 days ago
വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്
Kerala
• 3 days ago
മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല
Kerala
• 3 days ago
'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും
National
• 3 days ago
രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 3 days ago
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം
Kerala
• 3 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ
Kerala
• 3 days ago
'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
Kerala
• 3 days ago
അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി
International
• 3 days ago
കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും
Kerala
• 3 days ago
കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം
Kerala
• 3 days ago
വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്
uae
• 3 days ago.jpeg?w=200&q=75)
കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി
International
• 3 days ago.png?w=200&q=75)
കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ
Kerala
• 3 days ago
അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു
Kerala
• 3 days ago