HOME
DETAILS

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

  
Web Desk
May 14 2025 | 13:05 PM

Harassment Allegations Against Colonel Sofiya Qureshi High Court Orders Case Against BJP Minister

 

ഭുവനേശ്വർ: കേണൽ സോഫിയ ഖുറേഷിക്കെതിരെ  'ഭീകരവാദികളുടെ സഹോദരി' എന്ന് വിളിച്ച് അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്‌ക്കെതിരെ കേസ് ഫയൽ ചെയ്യാൻ മധ്യ പ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. വിവാദ പരാമർശം വൻ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് സ്വമേധയാ കേസെടുത്ത കോടതി, സംസ്ഥാന പോലീസ് മേധാവിയോട് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) ഫയൽ ചെയ്യാൻ നിർദേശിച്ചു.

ഇന്‍ഡോറില്‍ നടന്ന സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെ, തീവ്രവാദികൾ "നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി, അവർക്ക് തിരികെ നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു" എന്ന് വിജയ് ഷാ പറഞ്ഞു. "അവർ ഹിന്ദുക്കളുടെ വസ്ത്രം അഴിച്ചു കൊന്നു, മോദിജി അവരുടെ സഹോദരിയെ തിരിച്ചയച്ചു. നിങ്ങളുടെ ജാതിയിലെ പെൺമക്കളെ പാകിസ്ഥാനിലേക്ക് പ്രതികാരം ചെയ്യാൻ അയയ്ക്കാമെന്ന് മോദിജി തെളിയിച്ചു," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ, എംഎൽഎ ഉഷ താക്കൂർ, ബിജെപിയുടെ പ്രാദേശിക നേതാക്കൾ എന്നിവർ ഉൾപ്പെട്ട സദസ്സിന് മുന്നിലാണ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്. ഓപ്പറേഷൻ സിന്ദൂരിന്റെ ബ്രീഫിംഗുകളിൽ കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും സൈന്യത്തിന്റെ മുഖമായിരുന്നു.

പ്രസ്താവനയ്‌ക്കെതിരെ സൈനിക ഉദ്യോഗസ്ഥരും പ്രതിപക്ഷ പാർട്ടികളും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

ആദ്യം, തന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് മാറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്ന് വിജയ് ഷാ വാദിച്ചെങ്കിലും, പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തി. "കേണൽ സോഫിയ ഖുറേഷി എനിക്ക് സഹോദരിയേക്കാൾ പ്രധാനമാണ്. അവർ ജാതിക്കും സമുദായത്തിനും അതീതമായി ഉയർന്ന് പ്രതികാരം ചെയ്തു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ, ഞാൻ പത്ത് തവണ ക്ഷമ ചോദിക്കുന്നു," അദ്ദേഹം പറഞ്ഞു.

 

The Kerala High Court has directed authorities to register a case against a BJP minister accused of making communal and sexist remarks against Colonel Sofiya Qureshi, a serving Indian Army officer, following a petition seeking legal action for the offensive statements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  13 hours ago
No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  14 hours ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  14 hours ago
No Image

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു

International
  •  15 hours ago
No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  15 hours ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  15 hours ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  16 hours ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  16 hours ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 hours ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  17 hours ago