HOME
DETAILS

സമരത്തിനെത്തിയ ചന്ദ്രശേഖര്‍ ആസാദ് ഹൈദരബാദില്‍ കസറ്റഡിയില്‍

  
backup
January 26, 2020 | 3:11 PM

chandrashekhar-azad-under-the-custody

 

ഡല്‍ഹി; പൗരത്വ ഭേദഗതിക്കെതിരായ സമരത്തിന് ഹൈദരബാദിലെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരബാദില്‍ പൊലിസ് കസറ്റഡിയില്‍ എടുത്തു. അനുമതിയില്ലാത്ത സമരം തടയാന്‍ എന്ന പേരിലാണ് ഭീം ആര്‍മി നേതാവ് കുടിയായ ചന്ദ്രശേഖര്‍ ആസാദിനെ പൊലിസ് ഹോട്ടലില്‍ വെച്ച് കസറ്റഡിയില്‍ എടുത്തത്. ലങ്കര്‍ ഹൗസിലടക്കം രണ്ട് ദിവസത്തെ സമര പരിപാടിയായിരുന്നു ഹൈദരബാദില്‍ അദ്ധേഹത്തിന് പങ്കേടുക്കേണ്ടിയിരുന്നത്. ദല്‍ഹി ജുമാ മസ്ജിദില്‍ നടന്ന സമരത്തിന് നേതൃത്വം കൊടുത്തതിന്‌റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് 44 ലക്ഷം ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

uae
  •  a day ago
No Image

തിരുവനന്തപുരത്ത് ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു; നിലത്ത് വീണ് പരുക്കേറ്റിരുന്നതായി ബന്ധുക്കളുടെ മൊഴി

Kerala
  •  a day ago
No Image

ട്രംപ് ഒരു ക്രിമിനൽ, ഇറാനെ വിഴുങ്ങാൻ ഗൂഢാലോചന; യുഎസിനെതിരെ ആഞ്ഞടിച്ച് ആയത്തുള്ള അലി ഖാംനഈ

International
  •  a day ago
No Image

ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പോയ വിമാനം കാണാതായി; തിരച്ചിൽ ആരംഭിച്ചു

International
  •  a day ago
No Image

കുണ്ടുവിനും,സൂര്യവൻഷിക്കും ഫിഫ്റ്റി; ബംഗ്ലാദേശിന് മുന്നിൽ 239 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

Cricket
  •  a day ago
No Image

ഒമാനില്‍ അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച 32 പേര്‍ അറസ്റ്റില്‍

oman
  •  a day ago
No Image

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കൊലപാതക വീഡിയോ വ്യാജം; കര്‍ശന നടപടിയുമായി സഊദി അധികൃതര്‍

Saudi-arabia
  •  a day ago
No Image

പച്ചമീനിന്റെ പിത്താശയം വിഴുങ്ങി; മൈഗ്രെയ്ൻ മാറ്റാൻ പോയ വീട്ടമ്മ ഐസിയുവിൽ

International
  •  a day ago
No Image

ആൺസുഹൃത്തിന്റെ 'നിയന്ത്രണം' അതിരുകടന്നു; സോഷ്യൽ മീഡിയ സുഹൃത്തുക്കളെ കൂട്ടുപിടിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതികൾ

crime
  •  a day ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസം: പുനരധിവാസം പൂർത്തിയാകും വരെ പ്രതിമാസ ധനസഹായം തുടരാൻ സർക്കാർ തീരുമാനം

Kerala
  •  a day ago