HOME
DETAILS

വിദേശ വനിതയുടെ കൊലപാതകം: പ്രതികളെ വാഴമുട്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

  
backup
May 11 2018 | 02:05 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82

 

 

സ്വന്തം ലേഖകന്‍

കോവളം: വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വാഴമുട്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്നലെ രാവിലെ പത്തരയോടെ സ്ഥലത്തെത്തിച്ച ഒന്നാം പ്രതി ഉമേഷിന്റെ വീട്ടില്‍ നിന്ന് കൃത്യം നടത്തിയ ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലിസ് കïെടുത്തു.
വൈകിട്ട് മൂന്ന് മണിയോടെയാണ് രïാം പ്രതിയായ ഉദയനെ പനത്തുറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.ഇയാളെ ഇന്നോ നാളെയോ വാഴമുട്ടത്തെ കïല്‍ കാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇരുവരെയും പ്രത്യേക സമയങ്ങളില്‍ തെളിവെടുപ്പിനായി എത്തിച്ചത്. രാവിലെ മണിക്കൂറുകളോളം നീï തെളിവെടുപ്പില്‍ ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഉമേഷിന്റെ വീട്ടില്‍ നിന്ന് കൃത്യം നടത്തിയ ദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലിസ് കïെടുത്തത്.ഇതിനിടെ വീട്ടുവളപ്പില്‍ വെച്ച് താന്‍ നിരപരാധിയാണെന്ന് ഉമേഷ് ആവര്‍ത്തിച്ച് ഉറക്കെ വിളിച്ചുപറഞ്ഞ് ബഹളം ഉïാക്കാന്‍ ശ്രമിച്ചതോടെ പ്രതിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചെങ്കിലും പൊലിസ് ഇയാളെ ഉടന്‍ തന്നെ വാഹനത്തില്‍ കയറ്റി വാഴമുട്ടത്തെ കïല്‍കാട്ടിലേക്ക് കൊïുപോയി. വാര്‍ഡ് കൗണ്‍സിലറുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്.
കൊലപ്പെടുത്തിയ വിദേശ വനിതയുടെ ചെരിപ്പും അടിവസ്ത്രവും സമീപത്തെ ടി.എസ്.കനാലില്‍ ഉപേക്ഷിച്ചു എന്ന ഉമേഷ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കïല്‍ക്കാട്ടില്‍ പ്രതിയെ എത്തിച്ച പൊലിസ് മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ ഇന്നലെയും കനാലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ചെരിപ്പും അടിവസ്ത്രവും കïെത്താനായില്ല. ഇതിനിടെ തെളിവെടുപ്പിനെത്തിച്ച മുഖ്യ പ്രതി ഉമേഷിനെ കാണാന്‍ കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രുവും രാവിലെയോടെ കïല്‍ കാട്ടില്‍ എത്തി.പൊലിസുമായി അല്‍പനേരം സംസാരിച്ച ആന്‍ഡ്രൂ ഉടന്‍തന്നെ മടങ്ങി. പ്രതികളെ എത്തിക്കുന്നതറിഞ്ഞ് വാഴമുട്ടത്തും കïല്‍ക്കാട് പരിസരത്തും നാട്ടുകാരും തടിച്ചുകൂടിയിരുന്നു.
അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാകും വരെ വിദേശവനിതയെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട വാഴമുട്ടം കൂനം തുരുത്തിലെ കïല്‍കാട് പൊലിസ് നിരീക്ഷണത്തിലായിരിക്കും. തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ ഇവിടെ മതില്‍ കെട്ടി സംരക്ഷിക്കാന്‍ സ്ഥലം ഉടമയോട് നിര്‍ദേശിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാലുവശവും തുറന്ന് കിടക്കുന്ന ഇവിടെ മദ്യപാനികളുടെയും ലഹരികച്ചവടക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും സ്ഥിരം താവളമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ദിനില്‍, കന്റോണ്‍മെന്റ് എ സി സുരേഷ്‌കുമാര്‍ എന്നിവരുടേയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളെ 17ന് വീïും കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് ലഹരി വിൽപന നടത്തിയ ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ

Kerala
  •  5 days ago
No Image

കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Kerala
  •  5 days ago
No Image

മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-25-02-2025

PSC/UPSC
  •  5 days ago
No Image

UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല

uae
  •  5 days ago
No Image

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്

Kerala
  •  5 days ago
No Image

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

Kerala
  •  5 days ago
No Image

'നിങ്ങളുടെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയിലെ ജയിലില്‍' വിദ്വേഷം തുപ്പിയ കമന്റിന് ക്ലാസ്സ് മറുപടിയുമായി ജാവേദ് അക്തര്‍

National
  •  5 days ago
No Image

പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി

uae
  •  5 days ago
No Image

രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം; 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കും

National
  •  5 days ago