HOME
DETAILS

മലപ്പുറം സ്‌ഫോടനം; പ്രതികളെ ഇന്ന് മധുരയിലേക്ക് കൊണ്ടുപോകും പ്രദേശവാസികള്‍ക്ക് പങ്കില്ല

  
backup
March 25, 2017 | 8:56 PM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-2


മലപ്പുറം: കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പൊലിസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യംചെയ്യുന്നതു തുടരുന്നു.
        ഇന്നലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്കു തെളിവെടുപ്പിനായി ഇവരെ മധുരയിലേക്കു കൊണ്ടുപോകും.
പ്രതികള്‍ക്കു സഫോടനവുമായി നേരിട്ടു ബന്ധമുണ്ടെന്നാണ് സൂചന. അതേസമയം, കൃത്യം നിര്‍വഹിക്കാന്‍ പ്രദേശവാസികളില്‍നിന്നു സഹായം ലഭിച്ചതിനു തെളിവ് ലഭിച്ചില്ല. പ്രതികളെ വെവ്വേറെ ചോദ്യം ചെയ്യല്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. കൂട്ടിയിരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഇന്നു നടക്കും.  ഇതു പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇന്നുതന്നെ മധുരയിലേക്കു കൊണ്ടാകാനാണ് തീരുമാനം.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അന്വേഷണച്ചുമതലയുള്ള നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി ബാലന്റെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തിരുന്നു.
2016 നവംബര്‍ ഒന്നിനു മലപ്പുറം കലക്ട്രേറ്റ് വളപ്പില്‍ കോടതിക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മധുര നെല്ലൂര്‍ ഇസ്മയില്‍പുരം ഫോര്‍ത് സ്ട്രീറ്റില്‍ അബ്ബാസ് അലി (27), വിശ്വനാഥ നഗര്‍ ഷസൂണ്‍ കരീം രാജ (22), മധുര നെല്‍പ്പട്ട പളളിവാസല്‍ ഫസ്റ്റ് സ്ട്രീറ്റ് ദാവൂദ് സുലൈമാന്‍ (22), സിയില്‍ ശംസുദീന്‍ (23), ആന്ധ്ര മുഹമ്മദ് അയ്യൂബ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ പരിശോധനകളിലെ കാലതാമസം; അമേരിക്കയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിലെത്തണം; മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  17 days ago
No Image

ഈദ് അൽ ഇത്തി‍ഹാദ്: ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ദുബൈ ഗ്ലോബൽ വില്ലേജ്

uae
  •  17 days ago
No Image

'നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട്' അല്‍ഖസ്സാം ബ്രിഗേഡുകള്‍ക്ക് ഐക്യദാര്‍ഢ്യ സന്ദേശവുമായി യമന്റെ പുതിയ സൈനിക മേധാവി; സന്ദേശം ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ

International
  •  17 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഒമാൻ റെസിഡന്റ് കാർഡിന്റെ കാലാവധി 10 വർഷമാക്കി നീട്ടി

oman
  •  17 days ago
No Image

ഖസബ് തുറമുഖത്ത് ബോട്ട് കൂട്ടിയിടിച്ച് അപകടം: 15 യാത്രക്കാരെയും രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ​ഗാർഡ്

oman
  •  17 days ago
No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  17 days ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  17 days ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  17 days ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  17 days ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  17 days ago