HOME
DETAILS

ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയിരുന്ന യു.എ.ഇ ഉദ്യോഗസ്ഥ സംഘം നാട്ടിലേക്കു തിരിച്ചു

  
backup
April 22, 2020 | 4:40 PM

uae-team-return11

 

നെടുമ്പാശേരി: ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തു തങ്ങിയിരുന്ന 18 യു.എ.ഇ ഉദ്യോഗസ്ഥര്‍ പ്രത്യേക വിമാനത്തില്‍ ഷാര്‍ജയിലേക്കു മടങ്ങി. ഇന്ന് വൈകീട്ട് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് ഇവര്‍ യാത്രതിരിച്ചത്.

കുടുംബസമേതം 25 പേര്‍ മടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും 20 പേരാണ് വിമാനത്താവളത്തിലെത്തിയത്. പാസ്‌പോര്‍ട്ടിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഇവരില്‍ രണ്ടു സ്ത്രീകളുടെ യാത്ര മുടങ്ങി. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ട വിമാനം ഹൈദരാബാദിലെത്തിയ ശേഷമാണ് ഷാര്‍ജയിലേക്കു പോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  a day ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  a day ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  a day ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  a day ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  a day ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  a day ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a day ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  a day ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  a day ago