HOME
DETAILS

ആണവായുധമുണ്ടെന്ന പാകിസ്താന്റെ പൊങ്ങച്ചം പൊളിഞ്ഞുവെന്ന് ജെയ്റ്റ്‌ലി

  
Web Desk
March 10 2019 | 21:03 PM

%e0%b4%86%e0%b4%a3%e0%b4%b5%e0%b4%be%e0%b4%af%e0%b5%81%e0%b4%a7%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d

 


ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദിന്റെ ബാലാകോട്ടിലെ പരിശീലന കേന്ദ്രത്തിനുനേരെ വ്യോമസേന നടത്തിയ മിന്നലാക്രമണത്തോടെ ആണവായുധങ്ങള്‍ കൈവശമുണ്ടെന്ന പാകിസ്താന്റെ പൊങ്ങച്ചം പൊളിഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.


ഒരു വാര്‍ത്താ ചാനലില്‍ നടന്ന ആപ് കി അദാലത്ത് എന്ന പരിപാടിക്കിടെയാണ് മന്ത്രിയുടെ പരാമര്‍ശം. ഇന്ത്യ പാകിസ്താനുമായി രണ്ട് തവണയിലധികം യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇവയ്‌ക്കെല്ലാം ശേഷം ഇന്ത്യയുടെ സാമ്പത്തിക, സൈനിക ശക്തിയോട് നേരിട്ട് ഏറ്റുമുട്ടി ജയിക്കാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു.
പാക് സൈന്യത്തിന് ഇനി രണ്ടുമാര്‍ഗം മാത്രമേ ബാക്കിയുള്ളൂ. ഒന്ന് ഭീകരരെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരേ നിഴല്‍യുദ്ധം നടത്തുക, രണ്ടാമത് ആണവായുധം ഉണ്ടെന്ന് വീമ്പുപറഞ്ഞ് നടക്കുക. ആ പൊങ്ങച്ചമാണ് ബാലാകോട്ട് ആക്രമണത്തോടെ തുറന്നുകാട്ടപ്പെട്ടതെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിട്ട് ആക്രമണം നടത്തുകയെന്നതാണ് പാകിസ്താന്റെ ഇതുവരെയുള്ള നയം. അതിനെ പ്രതിരോധിക്കുക എന്നതാണ് ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാട്. ഭീകരരെ പ്രതിരോധിക്കുന്നതിനൊപ്പം അവരുടെ കേന്ദ്രങ്ങളില്‍ ചെന്ന് ആക്രമണം നടത്തുക എന്നതാണ് പുതിയ രീതി. 2016 ലെ മിന്നലാക്രമണമായിരുന്നു ഇതില്‍ ആദ്യത്തെ ചുവടുവയ്പ്പ്. രണ്ടാമത്തെ നടപടിയായിരുന്നു ബാലാകോട്ടിലെ വ്യോമാക്രമണം. ഇന്ത്യയുടെ നടപടികള്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  9 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  9 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  9 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  9 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  9 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  9 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  9 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  9 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  9 days ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  9 days ago