
വ്രതവിശുദ്ധിയുടെ നാളുകളെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും
കോഴിക്കോട്: വ്രതവിശുദ്ധിയുടെ പവിത്ര നാളുകളെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. മനസും ശരീരവും അല്ലാഹുവിനു സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസിസമൂഹം. അവസാനഘട്ട ഒരുക്കവും പൂര്‍ത്തിയാക്കി മാസപ്പിറവിക്കായി അവര്‍ കാതോര്‍ത്തിരിക്കുകയാണ്.
മിക്ക മസ്ജിദുകളിലും റമദാന്‍ ഒരുക്കത്തിന്റെ അവസാന മിനുക്കുപണികള്‍ തകൃതിയായി നടക്കുന്നുണ്ട്. നഗര-ഗ്രാമങ്ങളിലെ പ്രധാന പള്ളികളിലെല്ലാം നോമ്പുതുറക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. വ്യക്തികള്‍ പരസ്പരം സൗഹൃദം പങ്കുവച്ചും മനസ് ശുദ്ധമാക്കുന്ന പ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുകയാണ്.
മുസ്‌ലിം വീടുകളില്‍ റമദാനിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങലെല്ലാം പൂര്‍ത്തിയായി വരികയാണ്. നോമ്പുതുറക്കാനുള്ളതും അത്താഴത്തിനും മുത്തായത്തിനുമുള്ള വിഭവങ്ങളുടെ ശേഖരണവും വീടുകളില്‍ തകൃതിയായി പുരോഗമിക്കുന്നുണ്ട്. സ്‌കൂള്‍ തുറക്കുന്നതും നോമ്പും ഒരുമിച്ചു വന്നതിനാല്‍ നഗരത്തിലും ജില്ലയിലെ പ്രധാന പട്ടണങ്ങളിലെ വിപണികളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കാറ്ററിങ് സര്‍വിസുകള്‍ നോമ്പുതുറ വിഭവങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങി. നഗരത്തില്‍ ഈത്തപ്പഴമേളയും ഷോപ്പിങ് മാളുകളില്‍ റമദാന്‍ സ്‌പെഷല്‍ മേളകളും ഹോട്ടലുകളില്‍ ഇഫ്താര്‍ വിഭവങ്ങളുടെ വിപണനവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇത്തവണ റമദാനില്‍ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ലെങ്കില്‍ വ്രതത്തിന്റെ കാഠിന്യം കുറയും.
എന്നാല്‍ പകലിന്റെ ദൈര്‍ഘ്യം 14 മണിക്കൂര്‍ തന്നെയാണ്. ഇന്നു മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ തറാവീഹ് നിസ്‌കാരത്തിന്റെ അവസാന ഒരുക്കം എല്ലായിടത്തും പൂര്‍ത്തിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 26 minutes ago
പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
uae
• 27 minutes ago
'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍
Kerala
• 43 minutes ago
പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• an hour ago
'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
uae
• an hour ago
ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്
uae
• an hour ago
പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ
Kerala
• an hour ago
ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം
International
• 2 hours ago
ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 2 hours ago
സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി
Kerala
• 2 hours ago
ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം
National
• 2 hours ago
ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
uae
• 2 hours ago
വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ
Kerala
• 3 hours ago
ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും
bahrain
• 3 hours ago
കോഴിക്കോട് ബൈക്കില്‍ കാറിടിച്ച് എടക്കാട് സ്വദേശി മരിച്ചു
Kerala
• 4 hours ago
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 4 hours ago
കൂറ്റനാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍
uae
• 4 hours ago
വാട്ടര്‍ബോട്ടിലിന്റെ അടപ്പ് തെറിച്ച് രണ്ടുപേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ 850,000 ബോട്ടിലുകള്‍ തിരിച്ചു വിളിച്ച് വാള്‍മാര്‍ട്ട്
National
• 5 hours ago
'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്
uae
• 3 hours ago
2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?
uae
• 3 hours ago
'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം
National
• 3 hours ago