
ആപ്പിളിൽ എങ്ങനെ ജോലി നേടാം ; ടെക് കരിയർ വിദഗ്ധർ പറയ്യുന്നത് കേൾക്കൂ,

ആഗോളപരമായി സാങ്കേതികതലത്തിൽ ഉൽപന്നങ്ങൾ നിർമ്മിക്കുകയും ജനസ്വീകാര്യതയെന്നും കൈവരിക്കുകയും ചെയ്ത ഒരു ലോകോത്തര കമ്പനിയാണ് ആപ്പിൾ. പതിറ്റാണ്ടുകളായി ലോഞ്ചു ചെയ്ത ഉൽപ്പങ്ങളെല്ലാം പോലെ തന്നെ ആപ്പിൾ മറ്റെല്ലാത്തിൽ നിന്നും വിത്യസ്തമായതും വേറിട്ട് നിൽക്കുന്നതുമായ ഒന്നാണ്. കമ്പനിയുടെ ഉയർച്ചയ്‌ക്കൊപ്പം തന്നെ ആഗോളതലത്തിൽ സാങ്കേതിക പ്രതിഭകൾക്ക് മികച്ച തൊഴിൽദാതാവായി മാറാനും കഴിഞ്ഞു. ഐഫോൺ പോലുള്ള മൊബൈൽ നിർമ്മാണത്തിൽ ഒരു ഘടകമെങ്കിലും ആവാൻ കൊതിക്കുന്ന പതിനായിരം ടെക് കരീർ എംപ്ലോയീമാരുണ്ട് ഇന്ന് നിലവിൽ. എന്നാൽ മുമ്പത്തെക്കാളും പ്രയാസകരമായി മാറുകയാണ് ആപ്പിളിൽ ഒരു ജോലി നേടുക എന്ന പലരുടെയും സ്വപ്നം. ഒരു പരിധിവരെ ഇതിനു കാരണം മനുഷ്യരാശിയ്ക്ക് തന്നെ ഫലപ്രദവും എന്നാലൊരിക്കിൽ നാശവും വിതയ്ക്കാൻ കെൽപ്പുള്ള AI തന്നെയാണ്. ഇനിയുള്ള ലോകങ്ങൾ പിടിച്ചെടുക്കുന്നത് അത്തരം ശാസ്ത്രലോകത്തിന്റെ സംഭവനകളാകും എന്നതിന് സംശയിക്കേണ്ടിയിരിക്കുന്നില്ല. എന്നാൽ അതിന് മുൻപുള്ള ഈ ചെറിയ നിമിഷത്തിൽ പോലും ടെക് കരീർ എംപ്ലോയീമാർക്കിടയിലെ കടുത്ത മത്സരങ്ങൾ പലരെയും വീണ്ടും ആശങ്കകളിലേക്കടിച്ചമർത്തുന്നു. അത്തരം വേളയിലാണ് ആപ്പിളിൽ ജോലി എളുപ്പത്തിൽ നേടാനുള്ള നുറുങ്ക് വിദ്യകൾ പങ്ക് വെച്ച് കൊണ്ട് വിദഗ്ധർ മുന്നോട് കടന്നു വരുന്നത്.
ഒരു ആപ്പിൾ ജീവനക്കാരനകുന്നതിന് മുൻപ് ഉദ്യോഗാർത്ഥിക്ക് ജിജ്ഞാസ, ഊർജ്ജം, സഹകരണ മനോഭാവം എന്നിവ പ്രകടിപ്പിക്കണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. ആപ്പിൾ ഉദ്യോഗാർത്ഥികളിൽ പ്രധാനമായും തിരയുന്നത് വർക്ക്‌ഹോഴ്‌സുകളെയാണ്. തൊഴിൽ വിദഗ്ധനും വർക്ക് അഡ്വൈസ് സൈറ്റായ Ladders, Inc സ്ഥാപകനുമായ മാർക് സെനെഡെല്ല പറയുന്നത്. 'ആപ്പിളിൽ പ്രവർത്തിക്കുന്നത് ആപ്പിൾ എന്ന ബ്രാൻഡിനെ ജ്വലിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഒരിക്കലും നിങ്ങളുടേതായ നേട്ടങ്ങൾക്ക് വേണ്ടിയായിരിക്കില്ല' ഈ വാക്കുകൾ ഒരിക്കലും ഒരു വ്യക്തിയിൽ വ്യക്തിപരമായി സന്തോഷം ചിലതുന്നതല്ല, മറിച് സാങ്കേതികപരമായി കമ്പനിയെ വളർത്തിയെടുക്കേണ്ടതിനു ഒരു വ്യക്തി എന്നതിൽ അല്ല ഒരു കൂട്ടായ്മ എന്നതിനാണ് പ്രസ്കതി, ആയതിനാൽ തന്നെ ആപ്പിളിന് വേണ്ടത് വ്യക്തികളെയല്ല.. സാങ്കേതിക ഞ്യാനവും ബോധവുമുള്ള വ്യക്തിത്വങ്ങളെയാണെന്നായിരുന്നു അദ്ദേഹം പരാമർശിച്ചിരുന്നത്.
ജോലി ഉദ്യോഗാർത്ഥികൾക്ക് നിരവധി റൗണ്ട് ഇൻ്റർവ്യൂകളും ടെസ്റ്റുകളും പ്രതീക്ഷിക്കാം. നേതൃത്വ നിലവാരത്തെ ആശ്രയിച്ച്, ഏതെങ്കിലും വലിയ ടെക് കമ്പനിയിലെ കോർപ്പറേറ്റ് സ്ഥാനത്തിനായുള്ള അപേക്ഷാ പ്രക്രിയയിൽ സാധാരണഗതിയിൽ കർശനമായ പരിശോധനാ പ്രക്രിയ, നിയമനം നടത്തുന്ന മാനേജർമാരുമായുള്ള സംഭാഷണങ്ങൾ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർക്കുള്ള കോഡിംഗ് ടെസ്റ്റുകളുമായുള്ള സാങ്കേതിക അഭിമുഖങ്ങൾ, ടീമിനുള്ളിലെ സംഭാഷണങ്ങളുടെ ഒരു പരമ്പര എന്നിവ ഉൾപ്പെടുന്നു. മുൻ മെറ്റയും ആമസോൺ റിക്രൂട്ടറുമായ ഡാനിയൽ ഹാർട്ടൻ ബി വ്യക്തമാക്കുന്നു. ഒരു ബിഗ് ടെക് കമ്പനിയിൽ ജോലിക്കായി അഭിമുഖം നടത്തുന്നതിൻ്റെ ആദ്യ ഘട്ടങ്ങൾ സാങ്കേതിക കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇടപാട് ആണെന്നും രണ്ടാം പകുതി പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുള്ള സാഹചര്യമാണെന്നും ഹാർട്ടൻ പറയുന്നു.
കമ്പനിയിലെ മുൻ ക്രിയേറ്റീവ് റിക്രൂട്ടറായ തെരേസ പാർക്ക് പറയുന്നത് ആപ്പിളിലെ ഇൻ്റർവ്യൂ പ്രക്രിയ പൊതുവെ ലളിതമാണ്. ആപ്പിളിൻ്റെ സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്ക് പ്രതിവർഷം 27,279,900 -ലധികം സമ്പാദിക്കാൻ കഴിയും, കൂടാതെ ഹ്യൂമൻ റിസോഴ്‌സ് സ്പെഷ്യലിസ്റ്റുകൾക്കും റിക്രൂട്ടർമാർക്കും പ്രതിവർഷം 36,373,20 മുതൽ 90,933,00 വരെ സമ്പാദിക്കാം.
പ്രതീക്ഷയുള്ള ഉദ്യോഗാർത്ഥികൾക്കായി ആപ്പിൾ സ്വന്തം കരിയർ സൈറ്റിൽ ചില അഭിമുഖ നുറുങ്ങുകൾ പങ്കിട്ടുരുന്നു.
നീ നീയായിരിക്കുക.
മുൻകാല തൊഴിലുടമകളെക്കുറിച്ച് അമിതമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.
താമസസൗകര്യത്തിനായി നിങ്ങളുടെ റിക്രൂട്ടറോട് ചോദിക്കാൻ ഭയപ്പെടരുത്.
നിങ്ങളുടെ വൈദഗ്ധ്യത്തിൻ്റെ പ്രത്യേക ഉദാഹരണങ്ങളുമായി വരൂ.
ക്ഷമയോടെ കാത്തിരിക്കുക.
ആപ്പിളിൻ്റെ സിഇഒ ടിം കൂക്ക് കമ്പനി ഉദ്യോഗാർത്ഥികളിൽ എന്താണ് തിരയുന്നത് എന്നതിനെക്കുറിച്ചു പറഞ്ഞത് ജിജ്ഞാസയും സർഗ്ഗാത്മകതയും, ചോദ്യങ്ങൾ ചോദിക്കാൻ മടിയില്ലാത്തവരുമായ സ്ഥാനാർത്ഥികളെയാണ് താൻ അനുകൂലിക്കുന്നുതെന്നും അദ്ദേഹം പങ്കിട്ടു. കഴിഞ്ഞ വർഷം ഒരു പോഡ്‌കാസ്റ്റിൽ കുക്ക് വിശദീകരിച്ചത് ഇപ്രകാരമായിരുന്നു 'നിങ്ങളിൽ ഏറ്റവും മികച്ചത് പുറത്തെടുക്കുന്ന ആളുകളുമായി പ്രവർത്തിക്കുന്നത് അവിശ്വസനീയമായ ഒരു വികാരമാണ്, അടിസ്ഥാനപരമായി, വൺ പ്ലസ് വൺ ഈസ്ടു ത്രീ തുല്യമാണെന്ന് ഞങ്ങൾ എല്ലാവരും വിശ്വസിക്കുന്നു," കുക്ക് പറഞ്ഞു. "നിങ്ങളുടെ ആശയവും എൻ്റെ ആശയവും വ്യക്തിഗത ആശയങ്ങളേക്കാൾ മികച്ചതാണ്."
content highlight : How to get a job at Apple; Hear from tech career experts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 8 hours ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 8 hours ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 9 hours ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 9 hours ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 9 hours ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 9 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 9 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 10 hours ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 10 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 10 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 11 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 12 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 12 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 12 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 13 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 13 hours ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 13 hours ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 13 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 12 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 12 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 13 hours ago