HOME
DETAILS

മലയാളിയുടെ കൊലപാതകം; തൃശൂര്‍ സ്വദേശിയുള്‍പ്പെടെ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

  
Web Desk
July 31, 2024 | 6:01 PM

Saudi Arabia has executed five people including a native of Thrissur

റിയാദ്: മലയാളിയെ കൊന്ന കേസില്‍ സഊദിയില്‍ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി. ഒരു മലയാളിയുടെയും, നാല് സൗദി പൗരന്‍മാരുടെയും ശിക്ഷയാണ് നടപ്പാക്കിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീര്‍ കൊല്ലപ്പെട്ട കേസിലാണ് വിധി. തൃശൂര്‍ ഏറിയാട് സ്വദേശി നൈസാം സാദിഖാണ് വധശിക്ഷക്ക് വിധേയനായ മലയാളി. 2016ലാണ് കേസിനാസ്പദമായ സംഭവം. 

കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി കൂടത്തിങ്ങല്‍ സമീറിനെ കൊന്ന് ബ്ലാങ്കറ്റിലാക്കി ഉപേക്ഷിച്ചെന്നാണ് കേസ്. സമീര്‍ പണമിടപാട് നടത്തുന്ന ആളാണെന്ന് മനസിലാക്കി കൊള്ളസംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. സൗദി പൗരന്‍മാരായിരുന്നു കൊള്ളസംഘത്തിലുണ്ടായിരുന്നത്. സമീറിനെ തട്ടിക്കൊണ്ട് പോവാന്‍ സഹായിച്ചെന്ന കേസിലാണ് തൃശൂര്‍ സ്വദേശിയായ നൈസാം സാദിഖ് പിടിയിലായത്. 

ഇവര്‍ കൊള്ളസംഘം രൂപീകരിച്ചതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. തട്ടിക്കൊണ്ട് പോയ ശേഷം പണമില്ലെന്ന് മനസിലായതോടെ മൂന്ന് ദിവസം ബന്ദിയാക്കി വെച്ചു. ഇവിടെ നിന്ന് ഏറ്റ മര്‍ദ്ദനമാണ് സമീറിന്റെ ജീവനെടുത്തത്. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം മാലിന്യ ബോക്‌സിനരികെ ഉപേക്ഷിക്കുകയായിരുന്നു. ചെറിയ പെരുന്നാള്‍ ദിനം രാവിലെയായിരുന്നു സംഭവം. 

അന്വേഷണ സംഘം ശരീരത്തിലെ മുറിവുകളും, സാഹചര്യത്തെളിവുകളും അനുസരിച്ച് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ജൂബൈല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ സ്വദേശിക്ക് പുറമെ സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ്, ഹുസൈന്‍ ബിന്‍ ബാഖിര്‍, ഇദ്‌രീസ് ബിന്‍ ഹുസൈന്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല എന്നിവരെ കസ്റ്റഡിയിലെടുത്തു. 

Saudi Arabia has executed five people, including a native of Thrissur


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  13 days ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  13 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  13 days ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  13 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  13 days ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  13 days ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  13 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  13 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  13 days ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  13 days ago

No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  13 days ago
No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  13 days ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

National
  •  13 days ago
No Image

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  13 days ago