HOME
DETAILS

മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്

  
Web Desk
March 23, 2025 | 12:38 PM

Incident of money being stolen from a parked car in Maur Police say complaint is fake

കോഴിക്കോട്: മാവൂരിലെ പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും പണം മോഷ്ടിച്ച സംഭവം വ്യാജമെന്ന് പൊലിസ്. ഈ ബുധനാഴ്ചയായിരുന്നു സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും 40.20 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന പരാതി ലഭിച്ചിരുന്നത്. ആനക്കുഴിക്കരയിലെ മാരികോളനി നിലം റഹീസാണ് പണം മോഷണം പോയെന്ന പരാതി നൽകിയത്. മെഡിക്കൽ കോളേജ് പൊലീസിൽ ആയിരുന്നു ഇയാൾ പരാതി നൽകിയിരുന്നത്. എന്നാൽ അന്വേഷണത്തിൽ ഈ പരാതി വ്യാജമാണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ റഹീസ് ഉൾപ്പെടെയുള്ള രണ്ട് ആളുകളെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകർത്തുകൊണ്ടാണ് പണം കവർന്നത് എന്നായിരുന്നു പരാതി. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയും രൂപയും ബോണറ്റിൽ ഉണ്ടായിരുന്ന 25,000 രൂപയുമാണ് കവർന്നതെന്നായിരുന്നു പരാതി. ഈ പരാതി ലഭിച്ചതിനു ശേഷം റഹീസിനെ പൊലിസ് വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ റഹീസിന്റെ മൊഴിയിൽ സംശയം തോന്നിയ പൊലിസ് ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിക്കാതെ പോവുകയായിരുന്നു. ഭാര്യ പിതാവും ചില സുഹൃത്തുക്കളും നൽകിയ തുകയാണ് ഇതെന്നാണ് റഹീസ് പൊലിസിനോട്‌ പറഞ്ഞത്. 

അന്വേഷണത്തിൽ ബൈക്കിൽ എത്തിയ രണ്ട് ആളുകൾ ചാക്ക് കെട്ടുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾക്ക്‌ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഈ കവർച്ചയിൽ റഹീസിന് പങ്കുണ്ടെന്ന് മനസ്സിലായത്. ബൈക്കിൽ എത്തിയ ആളുകൾ മോഷ്ടിച്ചത് കാലി പെട്ടി ആണെന്നും പൊലിസ് കണ്ടെത്തി. റഹീസിന്റെ ഭാര്യ പിതാവ് ഏൽപ്പിച്ച ഈ വലിയ തുക മടക്കി നൽകാതിരിക്കാൻ ആണ് റഹീസ് ഇത്തരത്തിൽ ഒരു കവർച്ച നാടകം നടത്തിയത് എന്നാണ് പൊലിസിന്റെ നിഗമനം. അന്വേഷണത്തിൽ ഈ മോഷണം നടത്തുന്നതിനായി ഒപ്പം ഉണ്ടായിരുന്ന ജംഷീദ്, സാജിദ് എന്നിവർക്ക് 90,000 രൂപ ക്വാട്ടേഷൻ തുകയായി നൽകിയെന്നും പൊലിസ് കണ്ടെത്തി.

Incident of Money Being Stolen From Parking Car police says this case was fake 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  a day ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  a day ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  a day ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  a day ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  a day ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  a day ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  a day ago
No Image

കൊല്ലത്ത് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ തിക്കും തിരക്കും; മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞു വീണു

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

Kerala
  •  a day ago
No Image

കണ്ണുകളിൽ സൂചികയറ്റിയും ആസിഡ് ഒഴിച്ചും പൊലിസ് ക്രൂരത: ഭഗൽപൂരിലെ ഇരുളടഞ്ഞ ഓർമകൾക്ക് നാലര പതിറ്റാണ്ട്

National
  •  a day ago