
വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു

തിരുവനന്തപുരം:കേരളത്തിലെ ശുദ്ധജല പുഴകളിൽ കാണപ്പെടുന്ന ഏറ്റവും ആകർഷകമായ അലങ്കാര മത്സ്യമായ 'മിസ് കേരള' (Puntius denisonii) വംശനാശ ഭീഷണി നേരിടുന്നു. അടിയന്തരമായി സംരക്ഷിക്കേണ്ടതായുള്ള ഈ മത്സ്യത്തിന്റെ വിപണനവും കയറ്റുമതിയും കഴിഞ്ഞ വർഷങ്ങളിൽ കുതിച്ചുയരുകയാണ്. വിപണിയിൽ 2000 രൂപയിലധികം വിലയിൽ ഈ മത്സ്യങ്ങൾ വിൽക്കപ്പെടുന്നു.അന്തർ സംസ്ഥാനങ്ങൾ മുതൽ അന്തർദേശീയ അലങ്കാര മത്സ്യ വിപണിയിലേക്ക് വരെ ഇവ കടത്തപ്പെടുന്നത് വർഷത്തിൽ 50,000ത്തോളമാണെന്നാണ് കണക്കുകൾ.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനമനുസരിച്ച്, മിസ് കേരളക്ക് ഉയർന്ന ഡിമാന്റ് നിലവിലുണ്ട്. തുടർച്ചയായ പിടിക്കലും അനിയന്ത്രിത കച്ചവടവും മിസ്സ് കേരളയുടെ നിലനില്പിനെ തന്നെ വെല്ലുവിളിയാക്കുന്ന തരത്തിലാണ് നീങ്ങുന്നത്. ഒരു കാലത്ത് അച്ചൻകോവിൽ, പമ്പ, ചാലിയാർ തുടങ്ങിയ നദികളിൽ ധാരാളമായി കണ്ടിരുന്ന ഈ മീൻ ഇപ്പൊൾ അപൂർവമായി മാത്രമാണ് ഈ നധികളിൽ കാണപ്പെടുന്നത്. പുതുതായി, കല്ലാറിൽ ഇവയുടെ അപ്രത്യക്ഷത വാർത്തയാകുകയും ചെയ്തു.
ബ്രിട്ടീഷ് മിഷനറി പേരിട്ട സുന്ദരി
മിസ് കേരള എന്ന പദം ഈ മീനിന് നൽകിയത് ബ്രിട്ടീഷ് മിഷനറിയായ ഹെൻറി ബേക്കർ ജൂനിയറാണ്. അദ്ദേഹം കോട്ടയത്തെ മലയരയർ സമൂഹത്തിൽ പ്രവർത്തിച്ചിരുന്നു. മീനിന്റെ ചുവന്ന വരകളും മിനുങ്ങിയ ശരീരവും ഈ പേരിന് കാരണം. ശാസ്ത്രീയമായി ഈ മത്സ്യത്തെ "Puntius denisonii" എന്നാണ് അറിയപ്പെടുന്നത്.
ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയ മത്സ്യം
വംശനാശ ഭീഷണി മൂലം ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) മിസ് കേരളയെ "ചെമ്പട്ടിക" (Red List) വിഭാഗത്തിൽ ഉൾപ്പെടുത്തി. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇത്തരം മീനുകൾക്ക് പ്രത്യുല്പാദനശേഷി കുറവായതിനാൽ വർധിച്ച വേട്ടയാടൽ വളരെയധികം അപകടകരമാണ്.
നിയന്ത്രണങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും
2009 മുതൽ കേരള സർക്കാർ മിസ് കേരളയെ പിടികൂടുന്നതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ ഇവയെ പിടികൂടുന്നത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, വീശുവല ഉപയോഗിച്ച് ഇവയെ പിടികൂടുന്നത് നിയമവിരുദ്ധമാണ്. മുൻകൂർ അനുമതിയില്ലാതെ മത്സ്യങ്ങളെ കയറ്റുമതി ചെയ്യുകയാണെങ്കിൽ 1 ലക്ഷം വരെ പിഴ ഈടാക്കുന്നതായും നിയമമുണ്ട്.
പരിസ്ഥിതി പ്രേമികളുടെ മുന്നറിയിപ്പ്
കേരളം മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും അലങ്കാര മത്സ്യ വിപണിയിൽ ഈ മീനിന് വലിയ അംഗീകാരമുണ്ട്. മിസ് കേരളയുടെ ഭാവി സംരക്ഷിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നത്. എല്ലാ മലയാളികളും ഈ തനതായ സുന്ദരിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
ചിറകടിക്കുന്ന ഒരു മലയാളി അലങ്കാര സുന്ദരിയുടെ വംശം നിലനിര്‍ത്തണമെങ്കില്‍, ഓരോരുത്തരും കൃത്യമായ ബോധവത്കരണം സ്വീകരിക്കേണ്ട സമയം ഇപ്പോള്‍ തന്നെ അതിക്രമിച്ചിരിക്കുന്നു.
The ornamental freshwater fish known as 'Miss Kerala' (Puntius denisonii), once abundant in Kerala’s rivers, is now facing the threat of extinction due to overfishing and illegal trade. Named by British missionary Henry Baker Jr., the fish is highly valued in the aquarium trade, fetching prices above ₹2,000 each. Despite being protected since 2009, nearly 50,000 of these fish are traded annually. Conservationists warn that without strict regulation and public awareness, this native beauty may vanish from Kerala’s rivers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം
International
• 4 days ago
മുണ്ടക്കൈ,ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളൽ അസാധ്യം; ശുപാർശ ചെയ്യാനുള്ള അധികാരം നഷ്ടപ്പെട്ടുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
National
• 4 days ago
പുതിയ യുഎഇ ദിര്‍ഹം ചിഹ്നം; ചെയ്യേണ്ടതും ചെയ്യരുതാത്തതും, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
uae
• 4 days ago
പൗരന്മാര്‍ക്ക് മാത്രമല്ല ഇനിമുതല്‍ യുഎഇ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും അര്‍മേനിയയില്‍ വിസ ഫ്രീ എന്‍ട്രി
uae
• 4 days ago
ദേശീയപാത 66-ലെ നിർമാണത്തിൽ ഗുരുതര വീഴ്ച: കരാറുകാർക്ക് രണ്ടുവർഷ വിലക്കും പൂർണ നഷ്ടപരിഹാരവും - നിതിൻ ഗഡ്കരി
National
• 4 days ago
സ്കൂൾ സമയമാറ്റം പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം; ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹരിക്കാം, പരാതി വരട്ടെയെന്ന് - മന്ത്രി വി ശിവൻകുട്ടി
Kerala
• 4 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ
Kerala
• 4 days ago
13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്
uae
• 4 days ago
വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി
Kerala
• 4 days ago
'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്‌സ്‌ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര്‍ ഗവായ്
National
• 4 days ago
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ
Kerala
• 4 days ago
സമസ്തയില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല, വർഗീയതയുടെ കാലത്ത് സമസ്തയുടെ സാന്നിധ്യം ആശ്വാസകരം: പ്രതിപക്ഷ നേതാവ്
Kerala
• 4 days ago
'സാമൂഹിക-സാംസ്കാരിക മേഖലയില്‍ കലര്ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്ത'; സമസ്തയുടെ ചരിത്രം പറഞ്ഞും നേതാക്കളെ സ്മരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• 4 days ago
പ്ലസ് വൺ ക്ലാസുകളിൽ 10 ശതമാനം മാർജിനൽ സീറ്റ് വർധനവിന് മന്ത്രിസഭാ അനുമതി
Kerala
• 4 days ago
ആധാറും ഒടിപിയും നിർബന്ധം; ഇല്ലെങ്കിൽ തത്കാൽ ടിക്കറ്റ് റിസർവേഷൻ ബുക്കിംഗ് നടക്കില്ല
National
• 4 days ago
മതപഠനം നടത്തുന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കും; സ്കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിയെ ഇരുത്തികൊണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍
Kerala
• 4 days ago
മകനെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല; ഭയന്നുവിറച്ച മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്
National
• 4 days ago
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ രണ്ട് പൊലിസുകാര്‍ പ്രതികള്‍; സംഘത്തിലെ മുഖ്യ കണ്ണിയുമായി അടുത്ത ബന്ധം
Kerala
• 4 days ago
സമസ്ത ചരിത്രം 'കോൺഫ്ലുവൻസ് ' കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു
Kerala
• 4 days ago
കൊച്ചി കപ്പൽ അപകടം: സാധാരണക്കാർക്കൊപ്പം നിൽക്കേണ്ട സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി നാടിനെ ഒറ്റികൊടുക്കുന്നു- വി.ഡി സതീശൻ
Kerala
• 4 days ago
വിയര്ത്തൊലിപ്പിച്ച മെയ് മാസത്തിന് വിട!, മെയ് 24ന് അല്‍ഐനില്‍ രേഖപ്പെടുത്തിയത് 51.6 ഡിഗ്രി സെല്‍ഷ്യസ്; 20 വര്‍ഷത്തിനിടയിലെ യുഎഇയിലെ ഏറ്റവും ഉയര്‍ന്ന താപനില
uae
• 4 days ago