
ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിവിന്റെ ഭാഗമായി നേപ്പാൾ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ കൂടി ഉൾപ്പെടുത്തുമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ശനിയാഴ്ച അറിയിച്ചു. ഇരു രാജ്യത്തെയും സർക്കാരുകളുടെ ഔപചാരിക അഭ്യർത്ഥനകളെത്തുടർന്നാണ് നടപടി. ഇസ്‌റാഈൽ - ഇറാൻ സംഘർഷം തുടർച്ചയായ ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ തീരുമാനം.
ഇറാനിലിയും ഇസ്‌റാഈലിലെയും സ്ഥിതിഗതികൾ വഷളാകുന്നതിനിടയിൽ ഇന്ത്യൻ പൗരന്മാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായി ഇന്ത്യൻ സർക്കാർ ആരംഭിച്ച ഒഴിപ്പിക്കൽ ദൗത്യമാണ് ഓപ്പറേഷൻ സിന്ധു. ഇതുവരെ, പ്രത്യേക വിമാനങ്ങളിലൂടെയും അതിർത്തി നീക്കങ്ങളിലൂടെയും 517 ഇന്ത്യൻ പൗരന്മാരെ ഇരു രാജ്യങ്ങളിൽ നിന്നുമായി ഒഴിപ്പിച്ചു. മൊത്തം 1,000 ഇന്ത്യൻ പൗരന്മാരെ ഉടൻ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇറാനിൽ നിന്ന് ഒഴിപ്പിക്കാൻ ആഗ്രഹിക്കുന്ന നേപ്പാളി, ശ്രീലങ്കൻ പൗരന്മാർ ഉടൻ തന്നെ എംബസിയെ അവരുടെ സമർപ്പിത ടെലിഗ്രാം ചാനൽ വഴിയോ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ വഴിയോ ബന്ധപ്പെടണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയം, രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനായി ഇറാൻ വ്യോമാതിർത്തി തുറന്നുകൊടുത്തു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന മഷ്ഹാദിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള മൂന്ന് പ്രത്യേക വിമാനങ്ങൾക്ക് ടെഹ്‌റാൻ അനുമതി നൽകിയതായി ഇന്ത്യൻ സർക്കാർ സ്ഥിരീകരിച്ചു. ഇറാനിയൻ, ഇസ്‌റാഈൽ സേനകൾ തമ്മിലുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കാരണം ഇറാനിയൻ വ്യോമാതിർത്തി അടച്ചതിനാൽ മിക്ക അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ
Cricket
• 3 hours ago
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ
International
• 3 hours ago
ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ
International
• 4 hours ago
ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്
International
• 4 hours ago
നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Kerala
• 5 hours ago
അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി
Football
• 5 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം
International
• 5 hours ago
ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി
National
• 5 hours ago
മലപ്പുറത്ത് തിരച്ചിലിനിടെ വീണ്ടും കടുവയുടെ ആക്രമണം: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
Kerala
• 5 hours ago
സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ
Kerala
• 6 hours ago
ഇസ്റാഈലിന്റെ ആക്രമണങ്ങൾ: ആണവ ചോർച്ചയ്ക്ക് കാരണമായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് ഇറാൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി
International
• 6 hours ago
'ദി സവാള വട' ആക്ഷേപഹാസ്യ ഇൻസ്റ്റാഗ്രാം പേജ് ഇന്ത്യയിൽ നിരോധിച്ചു; നിരോധനത്തിന്റെ കാരണം സർക്കാർ വ്യക്തമാക്കണം, ആവശ്യവുമായി ടീം
Kerala
• 7 hours ago
മെസിയെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ മികച്ച താരം അദ്ദേഹമാണ്: നാനി
Football
• 7 hours ago
ഫലസ്തീൻ അഭയാർത്ഥികൾക്ക് കൂടുതൽ പിന്തുണ വാഗ്ദാനം: തുർക്കിയിൽ UNRWA ഓഫീസ് തുറക്കുമെന്ന് പ്രസിഡന്റ് ഉർദോഗൻ
International
• 7 hours ago
കേരളത്തിൽ 7 ദിവസം ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 9 hours ago
കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ
Kerala
• 11 hours ago
എയർ ഇന്ത്യയിൽ ഗുരുതര വീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎയുടെ കർശന നടപടി
National
• 11 hours ago
താൻ ഒരു സമാധാനദൂതനാണ്, എന്നിട്ടും നൊബേൽ പുരസ്കാരം തനിക്ക് കിട്ടില്ലെന്ന് ട്രംപ്: "ജനങ്ങൾക്ക് എല്ലാം അറിയാം, അത് മതി"
International
• 12 hours ago
ഓപ്പറേഷൻ സിന്ധു; നാലാമത്തെ വിമാനം ഡൽഹിയിൽ; ഒരു മലയാളി വിദ്യാർഥി ഉൾപ്പെടെ 278 പേർ നാട്ടിൽ
National
• 7 hours ago
ദേശിയ പതാക വിവാദം; ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതിയുമായി കോൺഗ്രസ്
Kerala
• 7 hours ago
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി: 'മാച്ച് ഫിക്സ്ഡ്', തെളിവുകൾ നശിപ്പിക്കുന്നുവെന്ന് ആരോപണം
National
• 8 hours ago