HOME
DETAILS

ഓഫിസില്‍ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഐടി ജീവനക്കാരന്‍ മാനേജരെ ഡംബല്‍ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

  
November 02, 2025 | 3:52 AM

bengaluru it employee kills manager after dispute over turning off lights

ബെംഗളൂരു: ജോലിസ്ഥലത്ത് ലൈറ്റ് ഓഫ് ചെയ്യുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ മാനേജരെ കൊലപ്പെടുത്തി ഐടി ജീവനക്കാരന്‍. ഗോവിന്ദരാജ് നഗറിലെ എംസി ലേഔട്ടിനടുത്തുള്ള ഡിജിറ്റല്‍ വോള്‍ട്ട് ആന്‍ഡ് ഫോട്ടോ എഡിറ്റിങ് സ്ഥാപനത്തിലാണ് ദാരുണമായ സംഭവം നടന്നത്. 41 കാരനായ മാനേജരെ ഡംബല്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ചിത്രദുര്‍ഗ സ്വദേശി ഭീമേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. പ്രതി ഗോവിന്ദരാജനഗര്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് നയന്ദഹള്ളി സ്വദേശിയും ടെക്‌നിക്കല്‍ എക്‌സിക്യൂട്ടിവുമായ സോമല വംശി (24)ആണ് പ്രതി. ആവശ്യമില്ലാത്തപ്പോഴെല്ലാം ലൈറ്റുകള്‍ ഓഫ് ചെയ്യാന്‍ അദ്ദേഹം സഹപ്രവര്‍ത്തകനെ നിര്‍ബന്ധിക്കുമായിരുന്നു. 

സംഭവം നടന്ന ദിവസം പുലര്‍ച്ചെ ഒരു മണിയോടെ വിഡിയോകള്‍ എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ബാബു ലൈറ്റ് ഓഫ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ സോമല വംശി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. ദേഷ്യത്തില്‍ വംശി ബാബുവിന് നേരെ മുളകുപൊടി എറിയുകയും ഇരുമ്പ് ഡംബെല്‍ എടുത്ത് തലയിലും മുഖത്തും നെഞ്ചിലും ആവര്‍ത്തിച്ച് ഇടിക്കുകയും ചെയ്തു.

 ബാബു കുഴഞ്ഞു വീണതോടെ സഹപ്രവര്‍ത്തകരിലൊരാളായ ഗൗരി പ്രസാദിനെ സഹായത്തിനായി സമീപിക്കുകയും ചെയ്തു. താമസിയാതെ, ഇവര്‍ ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് ജീവനക്കാര്‍ ബാബു മരിച്ചതായും അറിയിച്ചു.കൊലപാതകത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണെന്നും ഓഫിസില്‍ ലൈറ്റുകള്‍ അണച്ചതാണ് കൊലപാതകത്തിന് കാരണമെന്നും ഡിസി(വെസ്റ്റ്) ഗിരീഷ് എസ് സ്ഥിരീകരിച്ചു.

 

An IT employee in Bengaluru allegedly killed his manager following an argument over turning off the lights at their workplace. The incident occurred at a digital vault and photo editing company near MC Layout, Govindarajanagar. The victim, Bhemesh Babu (41) from Chitradurga, was beaten to death with a dumbbell.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  3 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  3 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  3 days ago
No Image

In- Depth Story: 2017 ഫെബ്രുവരി 17 രാത്രിയിലെ പീഡന ക്വട്ടേഷന്‍: അതിജീവിതയ്‌ക്കൊപ്പം ഒരുവിഭാഗം നിലകൊണ്ടതോടെ 'അമ്മ' പിളര്‍പ്പിന് വക്കിലെത്തി, ഡബ്ല്യു.സി.സി പിറന്നു; വിധി വരാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  3 days ago
No Image

ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി

Saudi-arabia
  •  3 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  3 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  3 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  3 days ago

No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  3 days ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  3 days ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  3 days ago
No Image

'എന്റെ കൂടെ കൂടുതൽ സിനിമ ചെയ്‌ത കുട്ടി': നടി ആക്രമിക്കപ്പെട്ടപ്പോൾ താരസംഘടനയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ദിലീപിന്റെ പ്രസംഗം; പിന്നാലെ അറസ്റ്റ്

Kerala
  •  3 days ago