ലഭിച്ചത് 18 ശതമാനം അധികമഴ
കോഴിക്കോട്: മാര്‍ച്ചും ഏപ്രിലും തകര്‍ത്തു പെയ്തതോടെ സംസ്ഥാനത്ത് വേനല്‍മഴയുടെ ലഭ്യതയില്‍ ശരാശരിയേക്കാള്‍ 18 ശതമാനം വര്‍ധനവ്.
മാര്‍ച്ച് മുതല്‍ ഈ മാസം രണ്ടുവരെയുള്ള സംസ്ഥാന കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 18ഉം ലക്ഷദ്വീപില്‍ 206ഉം ശതമാനം അധിക മഴ ലഭിച്ചു. സംസ്ഥാനത്ത് ഈ കാലയളവില്‍ ലഭിക്കേണ്ട 151.3 എം.എം മഴയ്ക്ക് പകരം 179 എം.എം മഴലഭിച്ചു. 66.2 എം.എം മഴ ലഭിക്കേണ്ട ലക്ഷ ദ്വീപില്‍ 202.5 എം.എം മഴയാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് കാലവര്‍ഷം ലഭിച്ച വയനാട്ടിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വേനല്‍മഴ പെയ്തത്. 80 ശതമാനം അധികമഴയാണ് വയനാട്ടില്‍ ലഭിച്ചത്. കാസര്‍കോട് 79 , കോഴിക്കോട് 73, കണ്ണൂര്‍ 60 ശതമാനം എന്നിങ്ങനെ അധിക മഴ ലഭിച്ചു. ഈ ജില്ലകളെല്ലാം മഴ വളരെ കൂടുതല്‍ ലഭിച്ച ഗണത്തിലാണ്. മഴ കൂടുതല്‍ ലഭിച്ച ജില്ലകളുടെ പട്ടികയില്‍ മുന്നില്‍ എറണാകുളമാണ്. 58 ശതമാനം.
കോട്ടയം (47), മലപ്പുറം (50) എന്നിവയാണ് മറ്റുജില്ലകള്‍.
സാധാരണ മഴലഭിച്ച ജില്ലകളില്‍ മുന്നില്‍ 19 ശതമാനം അധിക മഴലഭിച്ച പത്തനംതിട്ടയാണ്. പാലക്കാട് (10), കൊല്ലം (2), 7 ശതമാനം മഴ കുറവ് ലഭിച്ച ഇടുക്കി എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടും.
ഏറ്റവും കുറവ് മഴലഭിച്ചത് തിരുവനന്തപുരത്താണ്.
40 ശതമാനം. 36 ശതമാനം മഴക്കുറവ് ലഭിച്ച തൃശൂരും 25 ശതമാനം മഴക്കുറവ് ലഭിച്ച ആലപ്പുഴയും മഴകുറവുള്ള ജില്ലകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
യുഎസ്-ഇറാൻ നിർണ്ണായക ചർച്ചകൾക്ക് വീണ്ടും പാകിസ്താൻ വേദിയാകുന്നു; ഉറ്റുനോക്കി ലോകം
International
• 4 days agoകഅ്ബയുടെ കിസ്വ ഉയർത്തിക്കെട്ടി; ഈ വർഷത്തെ ഹജ്ജ് സീസണിന് ഔദ്യോഗിക തുടക്കം | Hajj 2026
Saudi-arabia
• 4 days agoയാത്ര ടിക്കറ്റ് ഇല്ലാതെ തന്നെ ചുറ്റിക്കാണാം; അബൂദബി സായിദ് വിമാനത്താവളത്തിൽ പുതിയ സൗകര്യം
uae
• 4 days agoലോകത്ത് ശുദ്ധവായു ശ്വസിക്കുന്നത് വെറും 13 രാജ്യങ്ങൾ; വായു മലിനീകരണത്തിൽ പാകിസ്താൻ ഒന്നാമത്; ഇന്ത്യ ആറാം സ്ഥാനത്ത്; ഐക്യുഎയർ റിപ്പോർട്ട്
International
• 4 days agoവാല്‍പ്പാറ ദുരന്തം: വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കും, സമഗ്രമായ അന്വേഷണം നടത്തുമെന്നും വി ശിവന്‍കുട്ടി
Kerala
• 4 days agoഒന്നിലേറെ രസഗുള എടുത്തു കഴിച്ചു; വിവാഹ ചടങ്ങിനെത്തിയ 11 കാരനെ കത്തിക്കൊണ്ടിരിക്കുന്ന തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ട് കാറ്ററിങ് ജീവനക്കാരന്
National
• 4 days agoലാംപാർഡ് മാജിക്! 25 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; കോവെൻട്രി സിറ്റി പ്രീമിയർ ലീഗിലേക്ക്
Football
• 4 days ago'ബാറ്റ് ചെയ്യാൻ കിട്ടിയത് രണ്ട് തവണ മാത്രം'; ഐപിഎൽ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോയ കാരണം വെളിപ്പെടുത്തി ഇംഗ്ലീഷ് ഓൾറൗണ്ടർ
Cricket
• 4 days agoവിറങ്ങലിച്ച് നാട്; പ്രിയപ്പെട്ടവരെ അവസാനമായി കാണാന്‍ വിദ്യാര്‍ഥികളും നാടും; യൂണിഫോം ധരിച്ചും കുട്ടികള്‍, തിങ്ങിനിറഞ്ഞ് സ്കൂള്‍ അങ്കണം
Kerala
• 4 days agoതൃശൂരിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തിന് പരിക്ക്, പ്രതി പിടിയിൽ
Kerala
• 4 days agoകാഴ്ചകളുടെ തെളിച്ചമേറ്റി ഒപ്പം നടന്നവള്‍, ഒടുവില്‍ അവസാനയാത്രയിലും ഒരുമിച്ച്; കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട മജീദ് മാഷും സഹധര്‍മിണി റുഖിയയും
Kerala
• 4 days ago'വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രിയായേനെ'; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വീരപ്പന്റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ
National
• 4 days agoവനിതാ സംവരണം: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി; പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും
latest
• 4 days agoയു.എ.ഇയിൽ ഇന്നും നാളെയും തെളിഞ്ഞ കാലാവസ്ഥ; നേരിയ മഴയ്ക്കും ചൂട് വർധിക്കാനും സാധ്യത |UAE weather updates
Weather
• 4 days agoഒന്നാമതായി സതേൺ റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം
Kerala
• 4 days agoമൂഴിക്കലിലെ ഇരട്ടമരണം; കൊലപാതകത്തിനു ശേഷം യുവാവ് സുഹൃത്തുമായി ചാറ്റ് ചെയ്തു
crime
• 4 days agoനീതി അകലെയെന്ന് സിദ്ധാര്‍ഥന്റെ മാതാവ്; അധ്യാപകരുടെ സസ്പെന്ഷന് പുകമറ
Kerala
• 4 days agoനിതിൻ രാജിന്റെ മരണം: മുൻകൂർ ജാമ്യംതേടി പ്രതികൾ
Kerala
• 4 days agoചൂട് അതികഠിനം: ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍
രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക