HOME
DETAILS

സമാറ അരീന

  
backup
May 26, 2018 | 3:14 AM

%e0%b4%b8%e0%b4%ae%e0%b4%be%e0%b4%b1-%e0%b4%85%e0%b4%b0%e0%b5%80%e0%b4%a8


44,198 പേര്‍ക്ക് ഒരുമിച്ചിരുന്ന് കളികാണാനുള്ള സൗകര്യം. കോസ്‌മോസ് അരീന എന്നും വിളിപ്പേരുള്ള സമാറ അരീന 2018 ഏപ്രില്‍ 28നാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സോവേറ്റോവിലുണ്ടായിരുന്ന മെറ്റല്ലര്‍ഗ് സ്റ്റേഡിയം പുനര്‍ നിര്‍മിച്ചാണ് സമാറ സ്റ്റേഡിയമാക്കി മാറ്റിയത്. ലോകകപ്പിന് അനുമതി ലഭിച്ചപ്പോള്‍ 2014ലാണ് സ്റ്റേഡിയത്തില്‍ കൂടുതല്‍ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത്. ക്രിലിയ സെവേറ്റോവ്, വെറോണ്‍സേ എന്നീ ക്ലബുകള്‍ തമ്മിലുള്ള മത്സരത്തോടെയായിരുന്നു സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.
ഒരു ക്വാര്‍ട്ടര്‍ ഫൈനലടക്കം ആറ് ലോകകപ്പ് മത്സരങ്ങളാണ് ഇവിടെ നടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  18 hours ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  18 hours ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  19 hours ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  19 hours ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  19 hours ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  19 hours ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  19 hours ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  20 hours ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  20 hours ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  20 hours ago