
മരവട്ടം പാടശേഖരത്തിലെ കനാല്‍ നിര്‍മാണം അനിശ്ചിതത്വത്തില്‍
കോട്ടക്കല്‍: കൃഷി വിപുലീകരിക്കുന്നതിന് വേണ്ടി നിര്‍മാണം ആരംഭിച്ച മരവട്ടം പാടശേഖരത്തിലെ കനാല്‍നിര്‍മാണം അനിശ്ചിതത്വത്തില്‍. ഇതോടെ നഗരസഭയില്‍ നല്ല രീതിയില്‍ കൃഷി നടന്നിരുന്ന മരവട്ടം പാടശേഖരത്തിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായി.
കോട്ടക്കല്‍ നഗരസഭയിലെ ഇരുപതാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മരവട്ടത്തെ 30 ഏക്കറോളം വരുന്ന പാടശേഖരമാണ് തരിശായി ഇത് മൂലം നശിച്ചുകൊണ്ടിരിക്കുന്നത്. പാടശേഖരത്തോട് ചേര്‍ന്ന വലിയ കുളത്ത് നിന്ന് കര്‍ഷകരുടെ ആവശ്യ പ്രകാരം നഗരസഭയുടെയും, കൃഷി ഓഫിസറുടെയും സഹകരണത്തോടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കനാല്‍ നിര്‍മാണം ആരംഭിച്ചു.
ഇതോടെ ചില വ്യക്തികള്‍ ഇതിനെതിരേ പരാതിയുമായി മുന്നോട്ട് പോകുകയും ഏതാനും മീറ്ററുകള്‍ മാത്രം നിര്‍മാണം തുടങ്ങിയ കനാല്‍ പ്രവൃത്തി നിര്‍ത്തി വെക്കേണ്ടിയും വന്നു. കൃഷി വിപുലീകരിക്കുന്നതിന് ഇരുപത്തിയെട്ടോളം വരുന്ന കര്‍ഷകരുടെ ആവശ്യ പ്രകാരം പാടത്ത് കെട്ടി നില്‍ക്കുന്ന വെള്ളം കനാലിലേക്ക് ഒഴുക്കി തടയണ കെട്ടി ജലസേചനത്തിനായി സംരക്ഷിക്കുന്നതിനു വേണ്ടിയാണ് മുന്നൂറ് മീറ്ററോളം വരുന്ന കനാല്‍ നിര്‍മാണം ആരംഭിച്ചത്. കനാല്‍ നിര്‍മിച്ചാല്‍ കുടിവെള്ള ക്ഷാമം നേരിടുമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കനാല്‍ പ്രവൃത്തി നിര്‍ത്തി വെപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കൃഷി അസി.ഡയറക്ടര്‍, നെല്‍വയല്‍ നിരീക്ഷണ സമിതിയും സ്ഥലം സന്ദര്‍ശിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടിലെത്തി.
ഇതിനു ശേഷം ആര്‍.ഡി.ഒ സ്ഥലത്തെത്തി ആറുമാസമായെങ്കിലും നടപടിയെടുത്തില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
പാടശേഖരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് വിളവെടുക്കുന്നതിന് തടസമാണെന്നും ഇതൊഴിവാക്കുവാന്‍ കനാല്‍ അത്യാവശ്യമാണെന്നും കൃഷി വകുപ്പ് അധികൃതരും പറയുന്നു. ആര്‍.ടി.ഒ യുടെ അനുമതി ലഭിക്കുന്ന ഉടനെ കനാല്‍ നിര്‍മിക്കുന്നതിനുള്ള പൂര്‍ണ പിന്തുണ നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസറും കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്
Kerala
• 16 minutes ago
ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി
Kerala
• an hour ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• an hour ago
അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• an hour ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• an hour ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• an hour ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• an hour ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 2 hours ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• 2 hours ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• 2 hours ago
ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
uae
• 3 hours ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 3 hours ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 3 hours ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 4 hours ago
മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം
National
• 5 hours ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 5 hours ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 6 hours ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 6 hours ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 4 hours ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 4 hours ago
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും
Kerala
• 4 hours ago