HOME
DETAILS

റോഡ് ഉപരോധത്തില്‍ എം.ജി.എസ് നാരായണന്‍ അടക്കമുള്ളവര്‍ക്ക് പിഴ ശിക്ഷ, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും കോടതി

  
backup
December 26 2019 | 09:12 AM

manachira-vellimadkunnu-strike-mgs-narayanan-and-others-fined-26-12-19

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാട് കുന്ന് റോഡ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ അടക്കമുള്ള 12 പേര്‍ക്ക് പിഴ ശിക്ഷ.1300 രൂപ പിഴയടക്കാനാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ചത്.
എം.ജി.എസ്, നാരായണന്‍, തായാട്ട് ബാലന്‍, ഗ്രോവാസു തുടങ്ങിയവരടക്കമുള്ളവരാണ് പിഴയടക്കേണ്ടത്.
കോടതി വിധി അംഗീകരിക്കുന്നതായും എന്നാല്‍ സമരത്തില്‍ നിന്നു പിന്നോട്ടുപോകില്ലെന്നും എം.ജി.എസ് നാരായണന്‍ കോടതി വിധിയോട് പ്രതികരിച്ചു.
റോഡിന്റെ അശാസ്ത്രീയതകൊണ്ട് ഇവിടെ മരിച്ചവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഈ ശിക്ഷ വലിയകാര്യമല്ലെന്നും എം.ജി.എസ് പ്രതികരിച്ചു.

സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. എം.ജി.എസിനെപ്പോലുള്ളവര്‍ സമരത്തില്‍ ഉള്ളതുകൊണ്ടുമാത്രമാണ് പിഴ കുറച്ചതെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രതിഷേധം ഇനി ആവര്‍ത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ജൂലൈ 29നായിരുന്നു മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് അധികൃതരുടെ അനാസ്ഥക്കെതിരേ എം.ജി.എസിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 months ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 months ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 months ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 months ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 months ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 months ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 months ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 months ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 months ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 months ago