HOME
DETAILS

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

  
October 25, 2024 | 3:18 AM

College Scholarships in Hi-Tech and Offline

നിലമ്പൂർ: കഴിഞ്ഞ വർഷം വരെ ഓൺലൈൻ വഴി നൽകിയിരുന്ന മുഴുവൻ സ്‌കോളർഷിപ്പുകളും ഓഫ് ലൈനിലേക്ക് മാറ്റി കോളജ് വിദ്യാഭ്യാസ വകുപ്പ്. ഐ.ടി യുഗത്തിൽ സ്‌കോളർഷിപ്പുകൾ  എല്ലാം ഓൺലൈനിലേക്ക് മാറിയെങ്കിലും ഈ അധ്യയന വർഷം വരെ ഓൺലൈനായി സമർപ്പിച്ച ബിരുദ വിദ്യാർഥികൾക്കുള്ള സ്‌റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഭിന്നശേഷി സൗഹൃദ സ്‌കോളർഷിപ്പ്, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള ആസ്‌പെയർ സ്‌കോളർഷിപ്പ് എന്നിവ ഓഫ്‌ ലൈനായാണ് അപേക്ഷിക്കേണ്ടത്. 

ഗൂഗിൾഫോം നൽകിയ ശേഷം പ്രത്യേക ഫോർമാറ്റിലുള്ള അപേക്ഷാ ഫോറം പ്രിന്റെടുത്ത് കോളജ് മേധാവികൾക്ക് ഈ മാസം 31നകം സമർപ്പിക്കാനാണ് നിർദേശം. വിദ്യാർഥികളുടെ അപേക്ഷകളും രേഖകളും സ്ഥാപന മേധാവി പരിശോധിച്ച് ആസ്‌പെയർ ആണെങ്കിൽ നവംബർ അഞ്ചിനകവും, സ്‌റ്റേറ്റ് മെറിറ്റ് 11നകവും കോളജ് വിദ്യാഭ്യാസ വകുപ്പ് സ്‌കോളർഷിപ്പ് കാര്യാലയത്തിലേക്ക് തപാൽ വഴി അയക്കണം.

 ഇത് ജീവനക്കാർക്കും പ്രിൻസിപ്പൽമാർക്കും ഇരട്ടി ദുരിതമാണ്. മുമ്പ് അപേക്ഷകൾ പരിശോധിച്ച് ഓൺലൈൻ വഴി തന്നെ അംഗീകാരം നൽകുകയായിരുന്നു. മാത്രമല്ല ഒരു വിദ്യാർഥി ഒന്നിലധികം സ്‌കോളർഷിപ്പ് തുകകൾ വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാനും എളുപ്പമായിരുന്നു. എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ, ആധാർ എന്നിവ അടിസ്ഥാനമാക്കിയാണ് മുൻ വർഷങ്ങളിൽ ഓൺലൈൻ വഴി സ്‌കോളർഷിപ്പുകൾ രജിസ്‌ട്രേഷൻ നടത്തിയിരുന്നത്.

ഒരു തവണ രജിസ്റ്റർ ചെയ്ത വിദ്യാർഥിക്ക് മറ്റു പല സ്‌കോളർഷിപ്പുകൾക്കും അപേക്ഷിക്കുന്നതിന് ഒരൊറ്റ ഐ.ഡി ആണ് അനുവദിച്ചിരുന്നത്. ഇതും സ്‌കോളർഷിപ്പ് ചെയ്യാൻ എളുപ്പമായിരുന്നു. കേന്ദ്ര സർക്കാറിന്റെ സെൻട്രൽ സെക്ടർ, ഭിന്നശേഷി, ബിരുദാനന്തര ബിരുദ സ്‌കോളർഷിപ്പുകൾ എല്ലാം ഓൺലൈനാണ് എന്നിരിക്കേ സംസ്ഥാന സർക്കാർ ഈ അധ്യയന വർഷം ഓഫ്‌ലൈൻ ആക്കിയതിന് വ്യക്തമായ മറുപടി നൽകാനും അധികൃതർക്ക് സാധിക്കുന്നി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

latest
  •  5 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  5 days ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

crime
  •  5 days ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  5 days ago
No Image

ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു

uae
  •  5 days ago
No Image

ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്; ട്രംപ് നോമിനി പോൾ ഇൻഗ്രാസിയയുടെ വംശീയ പരാമർശങ്ങളും, 'നാസി മനോഭാവവും' പുറത്ത്; സെനറ്റ് അംഗീകാരം പ്രതിസന്ധിയിൽ

International
  •  5 days ago
No Image

പൂനെ കോട്ടയിൽ മുസ്‌ലിങ്ങൾ നിസ്കരിച്ചെന്ന് ആരോപണം; ഗോമൂത്രവും ചാണകവും വിതറി 'ശുദ്ധീകരിച്ച്' ബിജെപി എംപി

National
  •  5 days ago
No Image

പിടിച്ചെടുത്ത എയര്‍ഹോണുകള്‍ പൊട്ടിക്കാനെത്തിയ റോഡ് റോളറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല, എം.വി.ഡിയുടെ നോട്ടിസ്

Kerala
  •  5 days ago
No Image

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ ഖാൻ പാലത്തിന് സമീപം തീപിടുത്തം

uae
  •  5 days ago
No Image

മെസ്സിയാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  5 days ago

No Image

ഇതരമതസ്ഥനെ വിവാഹം കഴിക്കുന്നത് തടയാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു; പരാതിയുമായി ഉദുമ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍

Kerala
  •  5 days ago
No Image

മൊസാംബിക് ബോട്ടപകടം: കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി; നാട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുൻപേ ദുരന്തം

Kerala
  •  5 days ago
No Image

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്;  പകല്‍ ആറു മണിക്കൂറും രാത്രി 12 മണിക്കൂറും

Kerala
  •  5 days ago
No Image

മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുഴി കണ്ടില്ല; നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയത്തിലെ മാലിന്യ ടാങ്കില്‍ വീണ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

Kerala
  •  5 days ago