HOME
DETAILS

13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ

  
May 12 2025 | 16:05 PM

Teacher Arrested for Pregnancy With 13-Year-Old Student in Gujarat  POCSO Case in Surat

സൂറത്ത്:ഗുജറാത്തിൽ 23കാരിയായ ഒരു സ്വകാര്യ അധ്യാപിക 13കാരനായ വിദ്യാർത്ഥിയിൽ നിന്ന് ഗർഭിണിയായ സംഭവത്തിൽ പിടിയിലായി. പോക്സോ നിയമം ഉൾപ്പെടെ കർശന നിയമങ്ങൾ ചുമത്തിയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ വർഷങ്ങളായി ട്യൂഷൻ എടുക്കുന്നുണ്ടായിരുന്നു അധ്യാപിക. ഏപ്രിൽ 25-ന് കുട്ടിയെ അധ്യാപിക തട്ടിക്കൊണ്ടുപോയതായി പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരൺബിക്കുന്നത്.

അടുത്തിടെ 13കാരൻ അധ്യാപികയുടെ ഒരേയൊരു വിദ്യാർത്ഥിയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഗുരുതരമായ പരാതിയെ തുടർന്നാണ് 13കാരന്റെ പിതാവ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 29ന് അധ്യാപികയെ ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയിൽ നിന്നും അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായതിന്റെ പശ്ചാത്തലത്തിൽ നടത്തിയ സിസിടിവി പരിശോധനയിൽ ഇവർ പിടിയിലാവുന്നത്.

പോലീസ് മൊഴിയിൽ, അധ്യാപിക വിദ്യാർത്ഥിയുമായി പല വട്ടം ശാരീരിക ബന്ധം പുലർത്തിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. വഡോദരയിലെ ഹോട്ടലിൽ നടത്തിയ വഴക്കിനും വീട്ടിൽ ഉണ്ടായ മറ്റു സംഭവങ്ങൾക്കും അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് കേസെടുത്തത്.

ഇപ്പോൾ സൂറത്ത് ജയിലിൽ കഴിയുന്ന അധ്യാപിക, തന്റെ ഗർഭസ്ഥ ശിശുവിനും തനിക്കും അപകടം ഉണ്ടാകാമെന്ന് കോടതിയെ അറിയിച്ച് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് റിപ്പോർട്ട് കോടതിയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം, വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിലും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഡിഎൻഎ പരിശോധനയിലൂടെ ഗർഭത്തിന് ഉത്തരവാദിത്വം ഉറപ്പാക്കാനുള്ള നടപടികളും പരിഗണനയിലാണ്.

In Gujarat's Surat, a 23-year-old female tutor was arrested under the POCSO Act after she became pregnant through a physical relationship with her 13-year-old student. The student had been attending her private tuition classes for several years. The teacher reportedly eloped with the boy, leading to a six-day police search. She later claimed the boy was responsible for her pregnancy and sought court permission to terminate it, citing health risks. Police are pursuing a DNA test and further investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

Kerala
  •  16 hours ago
No Image

അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്

Kerala
  •  16 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  16 hours ago
No Image

ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും 

International
  •  17 hours ago
No Image

ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ;  വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്

National
  •  18 hours ago
No Image

വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു

Kerala
  •  18 hours ago
No Image

ഗസ്സക്കായി കൈകോര്‍ത്ത് യു.എസും ജി.സി.സി രാജ്യങ്ങളും; യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉച്ചകോടി

International
  •  18 hours ago
No Image

മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

Kerala
  •  19 hours ago
No Image

'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി 

Kerala
  •  20 hours ago
No Image

ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു; രോഗി ചികിത്സയില്‍

Kerala
  •  20 hours ago