രോഹിത്തും ശ്രേയസുമല്ല! ആ താരം ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടും: മൈക്കൽ ക്ലർക്ക്
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് കങ്കാരുപ്പട നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. സിഡ്‌നിയിൽ നടക്കുന്ന അവസാന മത്സരത്തിൽ ആശ്വാസ വിജയം തേടിയാവും ഇന്ത്യ ഇറങ്ങുക. എന്നാൽ അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പരയിൽ സമ്പൂർണ വിജയം ഉറപ്പാക്കാനാവും ഓസ്ട്രേലിയ ലക്ഷ്യം വെക്കുക.
അവസാന മത്സരത്തിന് മുന്നോടിയായി പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസും വിക്കറ്റും നേടുന്ന താരങ്ങൾ ആരൊക്കെയാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക്. ജോഷ് ഹേസൽവുഡ് വിക്കറ്റുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തുമെന്നാണ് ക്ലർക്ക് പറഞ്ഞത്. റൺ വേട്ടക്കാരിൽ കോഹ്‌ലിയും ഒന്നാമതെത്തുമെന്നും ക്ലർക്ക് വ്യക്തമാക്കി.
''പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഞാൻ ഹേസൽവുഡിനെ പിന്തുണക്കും. ബാറ്റിങ്ങിൽ വിരാടിനൊപ്പം ഞാൻ നിൽക്കും. അദ്ദേഹം രണ്ട് തവണയാണ് പൂജ്യത്തിന് പുറത്തായത്. എന്നാൽ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്‌ലിയെ ഞാൻ ഉൾപ്പെടുത്തും. റൺസ് നേടുന്നതിൽ വിരാടും വിക്കറ്റുകൾ നേടുന്നതിൽ ഹേസൽവുഡും വളരെ മുന്നിലാണ്'' മൈക്കൽ ക്ലർക്ക് പറഞ്ഞു.
ഹേസൽവുഡ് ഇതുവരെ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിലാണ് ഹേസൽവുഡ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്. അഡലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ താരത്തിന് വിക്കറ്റുകൾ ഒന്നും നേടാൻ സാധിച്ചിട്ടില്ല.
അതേസമയം കോഹ്‌ലിക്കും ഈ പരമ്പരയിൽ തിളങ്ങാനായിട്ടില്ല. രണ്ട് മത്സരങ്ങളിലും റൺസ് ഒന്നും നേടാതെയാണ് കോഹ്‌ലി മടങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്‌ലി തന്റെ കരിയറിൽ തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ റൺസ് പൂജ്യം റൺസിന് പുറത്താവുന്നത്.
Ahead of the final match of the India-Australia ODI series, former Australian captain Michael Clarke has predicted who will be the top run-getter and wicket-taker in the series.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ട്വന്റി ട്വന്റി എന്‍.ഡി.എയിലേക്ക്; രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച്ച നടത്തി
Kerala
• 13 hours agoജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പത്ത് സൈനികര്‍ക്ക് വീരമൃത്യു, ഏഴ് പേര്‍ക്ക് പരുക്ക്
National
• 13 hours agoഉടമയുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചു, പട്ടാപ്പകള്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍
Kerala
• 13 hours agoമധ്യപ്രദേശിലെ കമാല്‍ മൗല പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കള്‍ക്കും പൂജ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി
National
• 13 hours agoസി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍; ഉപേക്ഷിച്ചത് 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം
Kerala
• 15 hours agoഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്: അഭിഷേക് ശർമ്മ
Cricket
• 15 hours agoകര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി. നടപടി ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍
National
• 15 hours agoഉറങ്ങുകയാണെന്ന് കരുതി, വിളിച്ചപ്പോള്‍ എണീറ്റില്ല; കൊച്ചിയില്‍ ട്രെയിനിനുള്ളില്‍ യുവതി മരിച്ച നിലയില്‍, ട്രെയിനുകള്‍ വൈകി ഓടുന്നു
Kerala
• 15 hours agoസഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ
Football
• 16 hours ago'ദൈവത്തെ കൊള്ളയടിക്കുകയാണോ?'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
Kerala
• 16 hours agoകാണാതാകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി
National
• 16 hours agoഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം
Kerala
• 17 hours agoലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍
Business
• 17 hours agoസഞ്ജുവും രോഹിത്തും ഒരുമിച്ച് വീണു; ഇന്ത്യക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ
Cricket
• 17 hours agoഎസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി
Kerala
• 18 hours agoപൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 18 hours agoപി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി
Kerala
• 18 hours agoദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി
Kerala
• 19 hours agoപത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്; നഷ്ടപരിഹാരമില്ലാതെ ഇരകള്‍
ആരോഗ്യകേരളത്തിന് തിരിച്ചടി, 95% പേര്‍ക്കും വാക്സിന് ലഭിച്ചില്ല