HOME
DETAILS

യു.പിയിലെ മുസ്‌ലിം-സിഖ് ഭൂമിത്തര്‍ക്കം രമ്യമായി പരിഹരിച്ചു

  
backup
March 02, 2020 | 5:27 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b8%e0%b4%bf%e0%b4%96%e0%b5%8d-%e0%b4%ad
 
 
ലഖ്‌നൗ: പൗരത്വ നിയമത്തിലും ഡല്‍ഹിയിലെ മുസ്‌ലിം വംശഹത്യയിലും മുസ്‌ലിംകള്‍ക്ക് തണലേകിയ സിഖുകാര്‍ക്ക് തിരികെ മധുരം നല്‍കി യു.പിയിലെ മുസ്‌ലിംകള്‍. ഉത്തര്‍പ്രദേശ് സഹാറന്‍പൂരിലെ സിഖ്-മുസ്‌ലിം ഭൂമിത്തര്‍ക്കം പരിഹരിച്ചു.
ഗുരുദ്വാരയ്ക്ക് സമീപമുള്ള ഭൂമി 2010ല്‍ സിഖുകാര്‍ വാങ്ങിയിരുന്നു. ഗുരുദ്വാര സമുച്ചയം വിപുലീകരിക്കാനായി അവിടത്തെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. ഇതില്‍ ഒരു പള്ളിയുമുണ്ടായിരുന്നു. ഇതോടെ കേസ് സുപ്രിം കോടതിയിലെത്തി. എന്നാല്‍, പുതിയ സാഹചര്യത്തില്‍ സിഖ് സമൂഹം മുസ്‌ലിം സമുദായത്തോട് കാണിക്കുന്ന സമീപനത്തിന് നന്ദി പറഞ്ഞാണ് ഭൂമിത്തര്‍ക്കം ഉപേക്ഷിക്കാന്‍ മുസ്‌ലിംകള്‍ തയാറായത്. പകരം  മുസ്‌ലിംകള്‍ക്ക് സിഖുകാര്‍ മറ്റൊരു ഭൂമി നല്‍കും. പത്തുവര്‍ഷമായി തുടരുന്ന പശ്ചിമ യു.പിയിലെ ഭൂമി പ്രശ്‌നമാണ് ഇതോടെ തീരുമാനമായത്.  
പൗരത്വ പ്രതിഷേധങ്ങളിലും ശേഷം നടന്ന മുസ്‌ലിം വംശഹത്യയിലും വലിയ സഹകരണവും സഹായങ്ങളുമാണ് സിഖുകാര്‍ നടത്തിയത്. ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കു ഭക്ഷണം നല്‍കാന്‍ തന്റെ ഫ്‌ളാറ്റ് സിഖുകാരന്‍ വിറ്റിരുന്നു. ഇതിനു പുറമേ സംഘ്പരിവാര്‍ ആസുത്രിതമായി ഡല്‍ഹിയില്‍ നടത്തിയ മുസ്‌ലിം വംശഹത്യയില്‍  മുറിവേറ്റവരെ സഹായിക്കാന്‍ ആദ്യം മുന്നോട്ടുവന്നതും അവരായിരുന്നു.
ഗുരുദ്വാരയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലയാണ് മസ്ജിദ് നിര്‍മിക്കുന്നത്. പള്ളിയുടെ ശിലാസ്ഥാപനത്തില്‍ പ്രാദേശിക സിഖ് നേതാക്കളും പങ്കെടുത്തു. ഇരുപക്ഷവും തമ്മിലുള്ള മധ്യസ്ഥതയില്‍ സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടവും പ്രധാന പങ്കുവഹിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള 'ആർട്ടെമിസ് 3' ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ; ചരിത്ര ദൗത്യം 2027-ൽ, ഇത്തവണ വനിതകളില്ല!

International
  •  a day ago
No Image

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പിന്നാലെ 'ആത്മഹത്യാ നാടകം'! വ്യവസായിയിൽ നിന്ന് 2.77 കോടി തട്ടിയ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും മംഗളൂരുവിൽ അറസ്റ്റിൽ

National
  •  a day ago
No Image

തമിഴ്നാട്ടിൽ നിന്ന് ദുബൈയിലേക്ക് ബസ്, ടിക്കറ്റ് നിരക്ക് 10,000 രൂപ!- ആ വൈറൽ ടിക്കറ്റ് എ.ഐ നിർമ്മിതമോ?

National
  •  a day ago
No Image

തിരുവല്ലയിലെ വ്യാപക മരംമുറി; കെഎസ്ഇബിക്കെതിരെ കടുത്ത നടപടിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  a day ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  a day ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  a day ago
No Image

വൺവേ തെറ്റിച്ചുള്ള കെഎസ്ആർടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  a day ago
No Image

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം; In-Depth Story

Football
  •  a day ago
No Image

വേനൽ കടുക്കുന്നു; ദുബൈയിൽ ഇത്തവണയും 'നാല് ദിവസത്തെ വർക്ക് വീക്ക്' തിരിച്ചെത്തുമോ? പ്രതീക്ഷയോടെ ജീവനക്കാർ

uae
  •  a day ago