HOME
DETAILS

ഡല്‍ഹി കലാപം: എസ്. കെ. എസ്. എസ്. എഫ് പുനരധിവാസ പാക്കേജ് വിജയിപ്പിക്കുക: ഹമീദലി തങ്ങള്‍

  
backup
March 04 2020 | 19:03 PM

delhi-massacre-skssf-initiate

 

ദല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ സംഘ പരിവാര്‍ ശക്തികളുടെ ആക്രമണത്തിന് ഇരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് എസ്.കെ.എസ്.എസ്.എഫ് ദേശീയ സമിതി ഫണ്ട് ശേഖരിക്കുന്നു. ഫണ്ട് സമാഹരണ ഉദ്ഘാടനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിച്ച് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. വ്യക്തികളും യൂണിറ്റ് കമ്മറ്റികളും ഗള്‍ഫ് മലയാളി സംഘടനകളും സ്വരൂപിക്കുന്ന സംഖ്യ താഴെ നല്‍കപ്പെട്ട എക്കൗണ്ടില്‍ നിക്ഷേപിക്കണം. വെള്ളിയാഴ്ച നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ എല്ലാ ജില്ലാ മേഖല ക്ലസ്റ്റര്‍ യൂണിറ്റ് കമ്മറ്റികളും മുന്നോട്ട് വരണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago