HOME
DETAILS

ചെങ്ങോടുമല ഖനനം: പരാതി ഗൗരവമുള്ളതെന്ന് വില്ലേജ് ഓഫിസര്‍

  
backup
May 06, 2018 | 2:05 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%96%e0%b4%a8%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%97%e0%b5%97

 

പേരാമ്പ്ര: കോട്ടൂര്‍ വില്ലേജിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്തുന്നതിനെതിരേ നാട്ടുകാര്‍ ഉയര്‍ത്തുന്ന വാദഗതികള്‍ ഗൗരവമുള്ളതാണെന്ന് കോട്ടൂര്‍ വില്ലേജ് ഓഫിസര്‍.
കൊയിലാണ്ടി താഹസില്‍ദാര്‍ക്ക് വില്ലേജ് ഓഫിസര്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.
താലൂക്ക് വികസന സമിതിയില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി രാജന്‍ വര്‍ക്കി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തഹസില്‍ദാര്‍ വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഖനനത്തിനെതിരേ നാട്ടുകാരുടെ എതിര്‍പ്പ് ശക്തമാണ്. ഖനനം തുടങ്ങിയാല്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകരാറിലാവുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യും.
ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ട്. അതുകൊണ്ട് വിദഗ്ധപഠനം നടത്തിയും പൊതുജനങ്ങളുടെ ആശങ്ക പരിഹരിച്ചും മാത്രമേ പാറ ഖനനത്തിന് അനുമതി നല്‍കാവൂ എന്നാണ് വില്ലേജ് ഓഫിസര്‍ കത്തില്‍പറയുന്നത്. ചെങ്ങോടുമലയില്‍ 11.88 ഏക്കര്‍ സ്ഥലത്ത് പാറ ഖനനം നടത്തുന്നതിന് അനുമതിക്കായി തോമസ് ഫിലിപ്പ് ഡയറക്ടറായ ഡെല്‍റ്റ തോമസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ്, ചെറുപുളിച്ചിയില്‍ മൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ മൈനിങ് ആന്‍ഡ് ജിയോളജി ഓഫിസില്‍ അപേക്ഷ സര്‍പ്പിച്ചതായി അറിയുന്നതായും എന്നാല്‍ പ്രസ്തുത കമ്പനിക്ക് ജിയോളജി ഓഫിസില്‍ നിന്നും അനുമതി ലഭിച്ചതായുള്ള വിവരം കോട്ടൂര്‍ വില്ലേജ് ഓഫിസില്‍ ലഭിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.
ചെങ്ങോടുമല പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ഖനനം നടത്തണമെങ്കില്‍ വിദഗ്ധപഠനം വേണമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, സബ് കലക്ടര്‍, കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവരും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  4 days ago
No Image

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് വിവാദം: ഡിസിസി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

Kerala
  •  4 days ago
No Image

കടകംപള്ളിയും പോറ്റിയും തമ്മിലെന്ത്? ശബരിമലയിലെ സ്വർണ്ണം 'പമ്പ കടന്നത്' അങ്ങയുടെ മന്ത്രിയുടെ കാലത്തല്ലേ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

Kerala
  •  4 days ago
No Image

സിദാനല്ല, റൊണാൾഡോയുമല്ല; അവനാണ് മികച്ചവൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

Football
  •  4 days ago
No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  4 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  4 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  4 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  4 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  4 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  4 days ago