HOME
DETAILS

സുപ്രഭാതത്തിന്റെ മുഖ്യ രക്ഷാധികാരി

  
backup
March 06, 2022 | 5:27 PM

chief-patron-of-suprabhaatham


മുസ്തഫ മുണ്ടുപാറ(സി.ഇ.ഒ, സുപ്രഭാതം)

സമസ്ത പ്ലാറ്റ്‌ഫോമില്‍നിന്ന് ഒരു പത്രം എന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ആശയ സാക്ഷാത്കാരത്തിന് തുടക്കം മുതലേ മുന്നില്‍നിന്ന വ്യക്തിത്വമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ചന്ദ്രിക ദിനപ്പത്രത്തിന്റെ എല്ലാമെല്ലാമായിരിക്കെ തന്നെ സമുദായത്തിന് ഒരു പത്രംകൂടി എന്ന നിലപാടായിരുന്നു സുപ്രഭാതത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സ്വീകരിച്ചത്. യാതൊരു വിവേചനവും സുപ്രഭാതത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചിരുന്നില്ല. പത്രത്തിന്റെ മുഖ്യ രക്ഷാധികാരിയായിരുന്നു തങ്ങള്‍. 2014 സെപ്റ്റംബര്‍ ഒന്നിനു പുറത്തിറങ്ങുന്ന സുപ്രഭാതത്തിന്റെ ഓരോ ചലനങ്ങളിലും സയ്യിദവര്‍കളുണ്ടായിരുന്നു.


സുപ്രധാനമായ എല്ലാ പുതിയ നീക്കങ്ങളുടെയും അന്തിമ തീര്‍പ്പ് അവിടെ നിന്നായിരുന്നു. സുപ്രഭാതത്തിന്റെ പ്രഥമ ചെയര്‍മാന്‍ മര്‍ഹൂം കോട്ടുമല ബാപ്പു മുസ് ലിയാരും നിലവിലെ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും അവസാനത്തെ ആ തീര്‍പ്പുകള്‍ക്കായിരുന്നു കാതോര്‍ത്തത്. സുപ്രഭാതത്തിന്റെ ആദ്യ ലക്കം അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുറത്തിറക്കുമ്പോള്‍ പ്രകാശന ചടങ്ങിലെ അധ്യക്ഷന്‍ തങ്ങളായിരുന്നു. അതിന് ആഴ്ചകള്‍ക്ക് മുമ്പെ കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ആസ്ഥാനത്ത് സുപ്രഭാതം പ്രസ്സിന്റെ ഉദ്ഘാടനവും സുപ്രഭാതം ഓഫിസ് ഉദ്ഘാടനവും തങ്ങളുടെ സുകൃതം ചെയ്ത കരങ്ങളെ കൊണ്ടായിരുന്നു.
സുപ്രഭാതത്തിന്റെ ആദ്യ ഫണ്ട് ഉദ്ഘാടനം നടത്തിയതും ഹൈദരലി ശിഹാബ് തങ്ങളായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  4 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  4 days ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  4 days ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  4 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  4 days ago
No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  4 days ago
No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  4 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  4 days ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  4 days ago