HOME
DETAILS

മുണ്ടക്കൈയില്‍ തിരച്ചില്‍ ഇന്ന് ആറാം നാള്‍, മരണം 354, ഇനി കണ്ടെത്താനുള്ളത് 200 ലധികം പേരെ

  
Web Desk
August 04, 2024 | 2:04 AM

Sixth day of search in Mundakai today 354 dead more than 200 more to be found

വയനാട്: മുണ്ടക്കൈ യിലെ ദുരന്തഭൂമിയില്‍ തിരച്ചില്‍ ഇന്നും തുടരും, മണ്ണിനടിനയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ ഐ-ബോഡ് പരിശോധന നടത്തും. അതി നൂതന റഡാറായ ഐ-ബോഡ് പരിശോധനയില്‍ വലിയ പ്രതീക്ഷയാണര്‍പ്പിക്കുന്നത്. ഇന്ന് ചാലിയാറിലും, ചാലിയാറിന്റെ തീരത്തെ വനം കേന്ദ്രീകരിച്ചും വ്യാപകമായി തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചു. തിരച്ചിലിനായി ഹെലികോപ്റ്ററുകളും, ഡ്രോണുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ദുരന്തത്തിലെ മരണസംഖ്യ 354 ആയി, ഇനി കണ്ടെത്താനുള്ളത് 200 ലധികം പേരെ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  a day ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  a day ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  a day ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  a day ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  a day ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  a day ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  a day ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

ഹിറ്റ്‌മാൻ്റെ ഇഷ്ടവേദി വിശാഖപട്ടണം; മൂന്നാം മത്സരത്തിൽ തകർത്തടിക്കാൻ രോഹിത് ശർമ്മ

Cricket
  •  a day ago