ദക്ഷിണ കൊറിയയിലെ വിമാനാപകടം: ജെജു എയറിന്റെ 68,000-ത്തിലേറെ വിമാനടിക്കറ്റുകൾ റദ്ദാക്കപ്പെട്ടു
ദക്ഷിണ കൊറിയയിലെ മൂവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോകത്തെ ഞെട്ടിച്ച വിമാനദുരന്തമാണ് കഴിഞ്ഞദിവസം ഉണ്ടായത്. തായ്ലന്റിൽ നിന്ന് വന്ന ജെജു എയറിൻ്റെ ബോയിങ് 737-800 വിമാനമാണ് ബെല്ലി ലാൻഡിങ് നടത്തി റൺവേയും കടന്ന് സുരക്ഷാ മതിലിൽ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. 197 പേർ കൊല്ലപ്പെട്ട അപകടത്തിൽ നിന്ന് രണ്ടുപേർ മാത്രമാണ് രക്ഷപ്പെട്ടത്.
മൂവാൻ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനയാത്രക്കാർക്കിടയിൽ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഏറുന്നതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത വിമാനടിക്കറ്റുകൾ യാത്രക്കാർ കൂട്ടമായി റദ്ദാക്കുകയാണെന്ന് ദക്ഷിണകൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ട ജെജു എയറിൻ്റെ യാത്രക്കാരാണ് ടിക്കറ്റുകൾ റദ്ദാക്കിയത്.
കൊറിയൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ മാത്രം 68,000-ത്തോളം ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടുവെന്ന് ജെജു എയർ പറയുന്നു. ഇതിൽ 33,000 ടിക്കറ്റുകൾ ആഭ്യന്തര സർവിസുകളിലേയും 34,000 ടിക്കറ്റുകൾ അന്താരാഷ്ട്ര സർവിസുകളിലേയുമാണ്. അപകടം സംഭവിച്ച ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ കണക്കാണിത്.
A devastating plane crash in South Korea has led to a massive cancellation of flights. Jeju Air, the airline involved in the crash, has reported that over 68,000 flight bookings were cancelled between midnight on Sunday and 1:00 pm Monday
നിരവധി പേർ നേരത്തേ ബുക്ക് ചെയ്ത ടൂർ പാക്കേജുകളും റദ്ദാക്കി. കൊറിയയിലെ ട്രാവൽ ഏജൻസികളും ഇതോടെ പ്രതിസന്ധിയിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ ട്രാവൽ ഏജൻസികൾ ടെലിവിഷൻ, ഓൺലൈൻ പരസ്യങ്ങളും പ്രൊമോഷണൽ ക്യാമ്പെയിനുകളും നിർത്തിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ
Kerala
• 3 days agoവിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു
Football
• 3 days agoവളർത്തു മൃഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്
uae
• 3 days agoസൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം
crime
• 3 days ago'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ
Football
• 3 days agoലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു
uae
• 3 days agoമച്ചിങ്ങലിൽ വാഹന സ്പെയർപാർട്സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
Kerala
• 3 days agoജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്
uae
• 3 days agoഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ
National
• 3 days agoഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു
International
• 3 days agoഎസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും
Kerala
• 3 days agoഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി
crime
• 3 days agoഹെയ്ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം
Cricket
• 3 days agoവജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ
Saudi-arabia
• 3 days agoഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ
uae
• 3 days agoസീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Kerala
• 3 days agoരാഹുലിന്റെ പേഴ്സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍
Kerala
• 3 days agoകൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്
Kerala
• 3 days agoരാഹുല്‍ ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും
- ഫോണ്‍ ഓണായതായി റിപ്പോര്‍ട്ട്
- അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്